val

രാക്ഷസന്മാരിൽ പ്രധാനികളായ ത്രിശിരസും ദൂഷണനും നിഗ്രഹിക്കപ്പെട്ടതുകണ്ട് ഖരന് ഭയം തോന്നി. ശ്രീരാമന്റെ പരാക്രമം അപാരമാണല്ലോ. അല്ലെങ്കിൽ ദൂഷണനെയും ത്രിശിരസിനെയും ഇത്ര വേഗം വധിക്കാനാകുമായിരുന്നില്ല. ഒരുവശത്ത് അതിശക്തന്മാരായ പതിനാലായിരം പേരുള്ള രാക്ഷസപ്പട. എതിരിടാൻ മനുഷ്യനായ ശ്രീരാമൻ ഏകനായും. എന്നിട്ടും നാശനഷ്‌ടമെല്ലാം രാക്ഷസന്മാർക്കും. ഖരന്റെ മനസ് ചഞ്ചലമായി. സമയവും സാഹചര്യവും തീരെ അനുകൂലമല്ല. രാക്ഷസവീരനായ നമുചിയാണ് പിന്നെ ശ്രീരാമനെ എതിരിടാൻ എത്തിയത്.

നമുചിയുടെ യുദ്ധതന്ത്രം അതിശയിപ്പിക്കുന്നതായിരുന്നു. മിന്നൽവേഗത്തിൽ പായുന്ന രഥം. ദുഷ്‌ടസർപ്പം പോലുള്ള ശരവർഷം. ശ്രീരാമൻ ഒരു ഭാവഭേദവുമില്ലാതെ അതിനെ നേരിടും. രാക്ഷസന്മാരുടെ അസ്ത്രങ്ങൾ കൂട്ടിമുട്ടി തീ പറന്നു. ശരവർഷത്താൽ ആകാശം മൂടി. ശരബാഹുല്യം കാരണം സൂര്യപ്രകാശം പോലും തടയപ്പെട്ടു. അതുകണ്ട് ഖരന്റെ വാശിയും വീറും കോപവും വർദ്ധിച്ചു. ഗത്യന്തരമില്ലാതെ പല ദിവ്യായുധങ്ങളും പ്രയോഗിച്ചു. മദിച്ചുപുളച്ചു നിൽക്കുന്ന കരിവീരനിൽ നിരവധി തോട്ടികൾപോലെ ശ്രീരാമന്റെ ശരീരത്തിൽ ശരങ്ങൾ പതിച്ചു. കാലപാശവുമായി യമൻ വരും പോലുള്ള പ്രതീതി. ഖരന്റെ ആഗമനം കണ്ട് ദിക്കുകൾ വിറച്ചു. രാക്ഷസവീരന്മാരെയും ഭടന്മാരെയും നിഗ്രഹിച്ച ശ്രീരാമന് ക്ഷീണം ഉണ്ടായോ എന്നും ഖരൻ സംശയിച്ചു. എന്നാൽ ഖരനെ നിസാരഭാവത്തിലാണ് ശ്രീരാമൻ വീക്ഷിച്ചത്. മൃഗേന്ദ്രൻ മുയലിനെ നോക്കുംപോലെ. താൻ മഹാപരാക്രമിയും അജയ്യനുമാണെന്ന ഭാവമായിരുന്നു ഖരന്. തിളങ്ങുന്ന തേരിലിരിക്കുന്ന ഖരൻ അജയ്യനായ രാഘവന്റെ സമീപമെത്തിയത് ഈയാംപാറ്റ അഗ്നികുണ്‌ഡത്തിനടുത്തെത്തുംപോലെ.
ശക്തമായ ശരങ്ങളാൽ ശ്രീരാമചാപത്തെ ഖരൻ മുറിച്ചിട്ടു. പിന്നെ ഏഴമ്പുകളെയ്‌തു. രാമന്റെ മാർച്ചട്ട ചിന്നിച്ചിതറി. അലറിക്കൊണ്ട് ഒരായിരം ശരങ്ങൾ വർഷിച്ചു. ദേഹമാകെ ശരവർഷമേറ്റ ശ്രീരാമൻ ധൂമമില്ലാത്ത അഗ്നിപോലെ ജ്വലിച്ചു. പിന്നെ അഗസ്‌ത്യമുനി സമ്മാനിച്ച വൈഷ്‌ണവചാപം കുലച്ച് ഞാണൊലിമുഴക്കി. അതിൽ നിന്ന് പുറപ്പെട്ട ശരങ്ങൾ ഖരന്റെ സ്വർണ്ണക്കൊടിമരം തകർത്തു. തുണ്ടുതുണ്ടായി അത് തറയിൽ വീണു.
കോപാകുലനായ ഖരൻ മദയാനയെ കാർക്കോലുകൾ കൊണ്ട് അടിക്കുംപോലെ ശ്രീരാമന്റെ നേർക്ക് നാലുശരങ്ങൾ അയച്ചു. അതുതറച്ച് ചോര പൊടിഞ്ഞപ്പോൾ രാമനേത്രങ്ങളും ചുവന്നുതുടുത്തു. രാമചാപത്തിൽ നിന്ന് ആറ് ശരങ്ങൾ തൊടുത്തു. ഒന്ന് ഖരന്റെ ശിരസിൽ, കൈകളിൽ രണ്ടെണ്ണം, മൂന്നെണ്ണം നെഞ്ചിലും. സ്വർണപ്പിടിയോടുകൂടിയ ഇരുമ്പുശരങ്ങളുടെ വർഷമായിപിന്നെ. ഒന്ന് തേരിന്റെ നുകം തകർത്തു. നാലെണ്ണം നാലുകുതിരകളെ. ഒന്ന് തേരാളിയുടെ ശിരസ്. മൂന്ന് ശരങ്ങൾ നുകത്തിന്റെ തണ്ട്, രണ്ട് ശരം അച്ചുകോലും പന്ത്രണ്ടാമത്തെ ശരം ഖരചാപവും തകർത്തു. പിന്നെ രാമനെയ്‌ത ശരം ഖരന്റെ ശരീരം മുറിച്ചു. ജയത്തിന്റെ നിമിഷത്തിലും ഭാവഭേദങ്ങളില്ലാതെ മന്ദഹസിച്ചുനിൽക്കുകയാണ് ശ്രീരാമൻ. തേരും കുതിരകളും തേരാളിയും നശിച്ച് പരാജിതനായ ഖരൻ അല്‌പനിമിഷങ്ങൾക്കുശേഷം ഗദയുമായി ചാടിവീണു.
ഖര - ശ്രീരാമ പോരാട്ടം വിസ്‌മയനേത്രങ്ങളോടെ ദേവന്മാരും മഹർഷിമാരും കണ്ടുനിന്നു. ഇതുപോലൊരു യുദ്ധം അവർ ഇതിന് മുമ്പ് കണ്ടിട്ടില്ല. ആകാശത്തിൽ അതിശയിച്ചുനിൽക്കുന്ന അവർ ശ്രീരാമനെ സ്‌തുതിച്ചുതുടങ്ങി. ആ സമയത്ത് അവർ ആനന്ദാശ്രുക്കൾ പൊഴിക്കുകയും ചെയ്‌തു.
(ഫോൺ: 9946108220)