turtle-tsunami

ബ്രസീലിയ: ബ്രസീൽ ഇപ്പോൾ സുനാമിയുടെ പിടിയിലാണ്. ഭയക്കേണ്ട, ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്ന പ്രതിഭാസത്തെ ആമ സുനാമിയെന്നാണ് സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ആമസോൺ നദിയുടെ കൈവഴിയായ പ്യൂറസ് നദിക്കരയിലെ സംരക്ഷിത മേഖലയിൽ നിന്നുള്ള ആമ സുനാമിയുടെ ദൃശ്യം സമൂഹമാദ്ധ്യങ്ങളിൽ വൈറലായിക്കഴിഞ്ഞു. 92,000 തെക്കേ അമേരിക്കൻ ശുദ്ധജല ആമക്കുഞ്ഞുങ്ങളാണ് ഇവിടെ വിരിഞ്ഞിറങ്ങിയത്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയാണ് ഈ അത്ഭുത ദൃശ്യം പുറത്തുവിട്ടത്. വംശനാശഭീഷണി നേരിടുന്ന ജീവികൾക്ക് സംരക്ഷണമൊരുക്കുന്ന ഗവൺമെന്റ് ഇതര സംഘടനയാണ് ഡബ്ലിയു.സി.എസ് ബ്രസീൽ.
71,000 ആമക്കുഞ്ഞുങ്ങൾ ഒരേ ദിവസവും 21,000 ആമക്കുഞ്ഞുങ്ങൾ അടുത്ത ദിവസങ്ങളിലുമായും വിരിഞ്ഞിറങ്ങി. അബുഫാരി ബയോളജിക്കൽ റിസർവിലാണ് വിരിയിക്കൽ പ്രക്രിയ നടന്നത്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമകളാണിവ. മുട്ടകളിട്ട് ആമകൾ പോയിക്കഴിയുമ്പോൾ മുട്ടകൾക്ക് പ്രത്യേക സംരക്ഷണം നൽകുകയും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയും ചെയ്യാറുണ്ട്.
ഈ വിഭാഗത്തിൽപ്പെട്ട ആമകളുടെ അനധികൃത മാംസക്കടത്തും മുട്ടക്കടത്തും മൂലമാണ് ഇവ വംശനാശ ഭീഷണി നേരിടുന്നത്.
ആറൗ ആമകളെന്നും ഇവ അറിയപ്പെടാറുണ്ട്. നദിയിടനാഴികളിലെ സസ്യജാലങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന വിത്തുകൾ വിതറുന്നതിലൂടെ സുപ്രധാന പാരിസ്ഥിതിക ദൗത്യവും ഇവ നിർവഹിക്കുന്നു.