എപ്പോഴും ഇല്ലാത്തതൊക്കെ കെട്ടിച്ചമച്ചു പുകഴ്ത്തിയാൽ എല്ലാവരും സന്തോഷിക്കും. കരുണാനിധിയായ ഭഗവാനേ, കഷ്ടം അതുകൊണ്ടു വന്നുചേരുന്ന മമതാബന്ധങ്ങളും എനിക്കാവശ്യമില്ല.