cc

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരു. പാലും പാലുല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന സ്രോതസ്. രണ്ടു ഗ്ലാസ് പാലിൽനിന്നു തന്നെ നമുക്ക് ആവശ്യമുള്ള കാത്സ്യം കിട്ടും. ഇലക്കറികളാണ് കാത്സ്യത്തിന്റെ മറ്റൊരു സ്രോതസ്. അതുപോലെ ദിവസവും രാവിലെ 15 മിനിട്ട് വെയിൽ കൊള്ളുന്നത് ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി പ്രദാനം ചെയ്യും. റാഗിയിലും ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്. കാത്സ്യം പോലെ തന്നെ എല്ലിന്റെ ആരോഗ്യത്തിന് മഗ്നീഷ്യവും വേണം. ഏകദേശം 300മി.ഗ്രാം മഗ്നീഷ്യമാണ് പ്രതിദിനം നമുക്ക് വേണ്ടത്. പച്ചക്കറികൾ, പയറുവർഗങ്ങൾ, അണ്ടിപ്പരിപ്പ്, പൈനാപ്പിൾ, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.