crime

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി അബൂബക്കറിൽ നിന്നാണ് 716 ഗ്രാം തൂക്കം വരുന്ന സ്വർണം പിടിച്ചത്.ഇതിന് 35,65,680 രൂപ വില വരും.
മിശ്രിത രൂപത്തിലുള്ള സ്വർണം ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശിനികളായ രണ്ടു പേരിൽ നിന്നും 12 ലക്ഷത്തിന്റെ സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ഹബീബ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.