aa

''ഞാൻ ഏറെ ആരാധിക്കുന്ന ലാലേട്ടന്റെയും തൃഷ മാമിന്റെയും ഒപ്പം  അഭിനയിക്കാൻ  കഴിഞ്ഞതാണ് പോയവർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം."" ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ റാമിൽ തൃഷയുടെ അനുജത്തി വേഷം അവതരിപ്പിക്കുന്ന ദുർഗ്ഗ കൃഷ്ണ പറയുന്നു. 
വിമാനത്തിൽ പൃഥ്വിരാജിന്റെ നായികയായി സിനിമയിലെത്തിയ ദുർഗ്ഗകൃഷ്ണ ലോക് ഡൗൺ കാലത്ത് കുടുക്ക് 2025 ചിത്രത്തിലും അഭിനയിച്ചു.
പുതിയൊരു കുടുംബത്തിൽ എത്തിയ ഫീലായിരുന്നു കുടുക്കിൽ അഭിനയിക്കുമ്പോഴെന്ന് ദുർഗ്ഗ പറയുന്നു.
 '' തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കുടുക്കിന്റെ ഭാഗമായത്. ലോക് ഡൗണിന് ശേഷം ഭാവിയിൽ മനുഷ്യർ എങ്ങനെയായിരിക്കും, അവർക്ക് വരുന്ന മാറ്റങ്ങൾ  എന്തെല്ലാമാണ്  എന്നാണ് കുടുക്കിൽ പറയുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ തിരു സാറിന്റൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചുവെന്നത്  പോയവർഷം എനിക്ക് കൈവന്ന മറ്റൊരു ഭാഗ്യമാണ്. ലോക് ഡൗണിന് ശേഷം ആദ്യം ചെയ്തത്  ആ കന്നഡ സിനിമയാണ്. നവാഗതനായ ജയശങ്കർ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആ ചിത്രത്തിൽ ധനഞ്ജയനാണ് നായകൻ.""
സിനിമയെ കുറിച്ച് ഒന്നും അറിയാതെ സിനിമയിൽ എത്തിയ ഒരാളാണ് ഞാൻ. മറ്റുള്ളവർ പറയുന്ന പോലെ സിനിമയിലേക്കുള്ള എൻട്രി ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ സിനിമ പഠിച്ചു. സിനിമ സൗഹൃദങ്ങൾ വന്നുചേർന്നു.പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവർ തിരിച്ചറിയുന്നതും സ്‌നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്.
ശരീര ഭാരത്തെ കുറിച്ച് വലിയ ശ്രദ്ധയില്ലാത്ത ഒരാളാണ് ഞാൻ. ആവശ്യത്തിന് അനുസരിച്ച് തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം ഇഷ്ടമാണ്.
കോഴിക്കോടാണ് ഞങ്ങളുടെ വീട്. ഇപ്പോൾ കൊച്ചിയിലാണ് താമസം. അച്ഛൻ കൃഷ്ണലാലിന് ബിസിനസാണ്. അമ്മ ജിഷ. അനിയൻ ദുഷ്യന്ത് കൃഷ്ണ. അവൻ സിനിമാട്ടോഗ്രഫി പഠിക്കുന്നു.