ss

തൃക്കൊടിത്താനം: വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതിനായി എത്തിച്ച കാൽ കിലോ കഞ്ചാവുമായി യുവാവിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘം പിടികൂടി. ആലപ്പുഴ കോമളപുരം ഷാഫി മൻസിലിൽ ഷാഫി (24)യെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നാലു കോടി, പായിപ്പാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് ഷാഫിയെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഇയാളെ സമീപിക്കുകയായിരുന്നു കാറിൽ കഞ്ചാവുമായി എത്തിയ ഇയാളെ പൊലീസ് സംഘം തന്ത്രപൂർവം പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഉണ്ടായ ബൈക്കപകടത്തെ തുടർന്ന് ഇയാളുടെ കൈക്ക് പരിക്കേറ്റ് സ്ലിങ്ങിൽ ഇട്ടിരിക്കുകയായിരുന്നു. ഈ സ്ലിങ്ങിനിടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത് .
ആലപ്പുഴ ജില്ലയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണ്. ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫി, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. അനിൽകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം എസ്.ഐ എൻ.രാജേഷ് ,എ.എസ്.ഐ അജിത് ,ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, അരുൺ എസ്., ഷിബു പി.എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.