zeenath

ബോളിവുഡിലെ രതിദേവതയായിരുന്ന സീനത്ത് അമന്റെ അഭിനയജീവിതത്തിന് 50 വർഷം.

ബോളിവുഡിന്റെ ആരാധകർ പതിറ്റാണ്ടുകൾ സ്നേഹാരാധനയോടെ നെഞ്ചിലേറ്റയിരുന്ന  സൗന്ദര്യശില്പത്തിന്റെ പേരാണ് സീനത്ത് അമൻ. ഹിന്ദി സിനിമയിൽ അതുവരെ നിലനിന്നിരുന്ന നായികാസങ്കല്പങ്ങളുടെ വാർപ്പ് മാതൃകകളെ അടിമുടി ഉടച്ച് വാർത്ത സുന്ദരി. ഹിപ്പി വേഷമായാലും നാടൻ പെൺകുട്ടിയുടെ വേഷമായാലും സീനത്ത് അമന്റെ കൈകളിൽ ഒരുപോലെ ഭദ്രമായിരുന്നു.
ഒരേസമയം ഹോട്ടും ബ്യൂട്ടിഫുളുമായിരുന്നു സീനത്ത് അമനെന്ന് ബോളിവുഡിലെ പഴമക്കാർ പറയും.
1975 മുതൽ 1980 വരെ ബോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു സീനത്ത് അമൻ. ഹേമമാലിനി ഡ്രീം ഗേളായി ജ്വലിച്ച് നിന്ന കാലത്ത് പോലും ബോളിവുഡിൽ സീനത്ത് അമനായിരുന്നു കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നത്.
പ്രശസ്തിയുടെയും സമ്പന്നതയുടെയും മടിത്തട്ടിൽ വിരാജിക്കുമ്പോഴും സീനത്ത് അമന്റെ മനസിൽ ഇവിടത്തെ നാടോ, ആരാധകരോ എന്തിന് സിനിമ പോലുമായിരുന്നില്ലെന്നതാണ് നേര്.
തീരാതിരക്കുകളിൽ മുങ്ങിനിൽക്കുമ്പോൾ പെട്ടെന്നൊരുനാൾ സീനത്ത് അമൻ ജർമ്മനിയിലേക്ക് പോകാനൊരുങ്ങി. അവിടെയായിരുന്നു സീനത്ത് അമന്റെ അമ്മ അവിടെയാണ് താമസിച്ചിരുന്നത്. ഇന്ത്യ വിടാനുള്ള സീനത്ത് അമന്റെ തീരുമാനം ഉറച്ചതായിരുന്നു. ജർമ്മനിയിലേക്ക് പോകാനുറപ്പിച്ച തീയതി അടുത്തുവന്നു. അപ്പോഴായിരുന്നു സൂപ്പർതാരം ദേവാനന്ദിന്റെ വരവ്.
'ബോളിവുഡിൽ ആകെയുള്ളൊരു രതിദേവത കൂടി നാടുവിട്ടുപോയാൽ ഇവിടെ ബാക്കിയുള്ള ദേവിമാരുമായി ഞങ്ങൾക്കെന്ത് നേരംപോക്കാണിവിടെ?" തമാശ മട്ടിലുള്ള ദേവാനന്ദിന്റെ ചോദ്യം കേട്ട് സീനത്ത് അമൻ മനസ് മാറ്റി. ഒരുവർഷംകൂടി ബോളിവുഡിൽ തുടരാൻ തീരുമാനിച്ചു. ആ ഒരുവർഷം നിർണ്ണായകമായിരുന്നു. ആ ഒറ്റവർഷം കൊണ്ട് ബോളിവുഡിൽ നിന്ന് സീനത്ത് അമന് മാറിനിൽക്കാനോ ബോളിവുഡിന് സീനത്ത് അമനെ മാറ്റിനിറുത്താനോ കഴിയാത്ത വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
സീനത്ത് അമന്റെ കരിയറിലെ മാത്രമല്ല ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദം സൃഷ്ടിച്ച ചിത്രമായ സത്യം ശിവം സുന്ദരം റിലീസായത് ആ വർഷമാണ്. 'ബോൾഡ്" എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ സ്വീകരിക്കാനുള്ള മനസ് സാമാന്യ പ്രേക്ഷകർക്കുണ്ടാകുംമുൻപ് ഉണ്ടായ ഒരു സിനിമയായിരുന്നു സത്യം ശിവം സുന്ദരം.
ആ സിനിമയുടെ കാസ്റ്റിംഗിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സീനത്ത് അമന്റെ പേരും ഉയർന്നുവന്നു. ഒാഫർ വന്നപ്പോൾ സീനത്ത് അമൻ ആവേശഭരിതയായി. രാജ്കപൂറിന്റെ ഒാഫീസിൽ വച്ചായിരുന്നു സ്ക്രീൻ ടെസ്റ്റ്. കഥാപാത്രമായി മാറി ഗ്രാമീണ വേഷത്തിലായിരുന്നു സീനത്ത് അമൻ. ഒാഡിഷന് വന്നത് പാതിമുഖം പൊള്ളിയ ഗെറ്റപ്പിലും സീനത്ത് അമൻ ആ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 
ഒാഡിഷന് വരുമ്പോൾ മേയ്ക്കപ്പിൽ പോലും അത്തരം കാര്യങ്ങൾ സീനത്ത് അമൻ ശ്രദ്ധിച്ചിരുന്നുവത്രെ. 
സീനത്ത് അമനെ നായികയാക്കാൻ അക്കാരണം കൊണ്ട് തന്നെ രാജ്കപൂറിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. സത്യം ശിവം സുന്ദരത്തിൽ നനഞ്ഞൊട്ടിയ നേരിയ മേലാടയിലൂടെ ദൃശ്യമാകുന്ന സീനത്ത് അമന്റെ മാറിടം അക്കാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. 
ആ രംഗമുയർത്തിയ കോളിളക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങാൻ വർഷങ്ങളെടുത്തു.
സിനിമാജീവിതം സ്വർഗതുല്യമായിരുന്നുവെങ്കിലും സീനത്ത് അമന്റെ സ്വകാര്യ ജീവിതം അങ്ങനെയായിരുന്നില്ല. പരാജയപ്പെട്ട വിവാഹബന്ധം, ഗാർഹിക പീഡനം തുടങ്ങി ദുഃഖങ്ങളും ദുരിതങ്ങളുമായിരുന്നു അപ്സരനായികയ്ക്ക് യഥാർത്ഥ ജീവിതം കാത്തുവച്ചിരുന്നത്. പക്ഷേ ഒരിക്കലും പരാജയം സമ്മതിക്കാൻ മനസില്ലാത്ത പോരാളിയായിരുന്നു സീനത്ത് അമൻ. സ്വയം നീറുമ്പോഴും മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും സേവിക്കാനുമുള്ള മനസ് സീനത്ത് അമന് കൈമോശം വന്നില്ല.
എൺപതുകളുടെ അവസാനമായപ്പോഴേക്കും സീനത്ത് അമൻ മിനിസ്ക്രീനിലേക്ക് ചുവട് മാറി. ആവാസ് എന്ന ടെലിവിഷൻ ഷോയുടെ അവതാരകയായിരുന്നു അവർ. ശബ്ദമുയർത്തേണ്ട ആവശ്യകതയുള്ള സ്ത്രീകൾക്ക് അതിനുള്ള അവസരം നൽകുന്ന ഷോയായിരുന്നു ആവാസ്. തനിക്ക് കിട്ടാതെപോയ സഹായവും സഹാനുഭൂതിയും ജീവിതത്തിൽ മറ്റൊരു സ്ത്രീക്കും കിട്ടാതെ പോകരുതെന്ന സീനത്ത് അമന്റെ നിശ്ചയദാർഢ്യത്തിന്റെ നിദർശനമായിരുന്നു ആ ഷോ. സ്വന്തം സങ്കടങ്ങൾ മാറ്റാനുള്ള ഏറ്റവും നല്ലവഴി മറ്റുള്ളവരുടെ സങ്കടങ്ങൾ മാറ്റാൻ സഹായിക്കുന്നതാണെന്ന സത്യം സീനത്ത് അമൻ തിരിച്ചറിഞ്ഞിരുന്നു.
പത്തൊമ്പതാം വയസിൽ മോഡലിംഗിലൂടെ തുടക്കമിട്ട സീനത്ത് അമൻ മിസ് ഇന്ത്യ പട്ടം നേടിയിട്ടുണ്ട്. ദ ഇവിൾ വിത്തിൻ, ഹൽചൽ എന്നിവയാണ് സീനത്ത് അമന്റെ ആദ്യകാല ചിത്രങ്ങൾ. ദേവ് ആനന്ദിനൊപ്പം അഭിനയിച്ച ഹരേ രാമ ഹരേ കൃഷ്ണയാണ് ബ്രേക്കായത്.
1978 -ൽ നടൻ സഞ്ജയ് ഖാനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം വിവാഹമോചിതയായ താരം പിന്നീട് നടൻ മഷാർഖാന്റെ ഭാര്യയായി. 1998-ൽ മഷാർ ഖാന്റെ മരണംവരെ ആ ബന്ധം നീണ്ടുനിന്നു. സംവിധായകൻ അസാൻഖാൻ, സംഗീത സംവിധായകൻ സഹാൻ ഖാനുമാണ് മഷാർ ഖാനുമായുള്ള ബന്ധത്തിലെ മക്കൾ.
അജ്ന അി, വാറണ്ട്, ധരം വീർ, ഹം കിസിസേ കം നഹീൻ, ദ ഗ്രേറ്റ് ഗാംബർ, സത്യം ശിവം സുന്ദരം, ഡോൺ അലിബാബ ഒൗർ 40, ചോർ, ഖുർബാനി, യാതോംകി ഭാരാത് ദോസ്‌താന, ലാവാരിസ്, പുകാർ... സീനത്ത് അമന്റെ ശ്രദ്ധേയ ചിത്രങ്ങൾ എണ്ണിയാലൊടുങ്ങില്ല. മലയാളത്തിൽ രാജീവ് നാഥ് സംവിധാനം ചെയ്ത മോക്ഷം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.