gold-smuggler

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 46 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. 805 ഗ്രാം സ്വർണമിശ്രിതവും 558 ഗ്രാം സ്വർണവുമാണ് പിടിച്ചത്. ദുബായിൽ നിന്നുളള ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. മിശ്രിതം ശരീരത്തിനകത്തും സ്വർണം ബാഗേജിലുമായിരുന്നു ഒളിപ്പിച്ചത്. ബാാഗേജിൽ ടിഷ്യൂ പേപ്പർ ബോക്സിലും പെട്ടിയിലും പേപ്പറുകൾക്കിടയിലുമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എ.കെ.സുരേന്ദ്രനാഥ്,സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, സി.പി. സബീഷ്, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ രാമന്ദ്രേ സിംഗ്, ടി.എസ്. അഭിലാഷ്, എൻ.റഹീസ്,അരവിന്ദ് ഗൂലിയ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.