makeover

മനസ് നല്ലതാണെങ്കിൽ നിങ്ങളുടെ മുഖവും തിളങ്ങിക്കൊണ്ടിരിക്കും. ചുണ്ടിലെപ്പോഴും ഒരു ചിരി കാത്തുവയ്ക്കണം. ധ്യാനം, യോഗ, വ്യായാമം, എയ്‌റോബിക്‌സ് എന്നിവ നല്ല മനസും ശരീരവും ഒരുക്കാൻ സഹായിക്കും.  മനസിലെ ചിന്തകളെ പോസിറ്റീവെന്നും നെഗറ്റീവെന്നും കണ്ടെത്തി കൂടുതൽ ക്രിയാത്മകമായി ചിന്തിക്കണം. ഒരൊറ്റ ദിവസം കൊണ്ട് ഈ കാര്യങ്ങളെല്ലാം നടപ്പിൽ വരുത്താം എന്ന് ചിന്തിക്കേണ്ട. ചിട്ടയായ പരിശീലനത്തിലൂടെ മാത്രമേ ഈ കാര്യങ്ങളൊക്കെ ജീവിതത്തിലേക്ക് പകർത്താൻ സാധിക്കൂ. ഒരു ചിരി എപ്പോഴും ചുണ്ടിൽ വേണം. കണ്ണാടിയിൽ നോക്കി നിങ്ങൾ സംസാരിക്കുന്ന രീതി ശ്രദ്ധിച്ചാൽ എവിടെയാണ് കുഴപ്പം എന്ന് മനസിലാക്കാം. ആ തിരുത്തലുകൾ അപ്പോൾ തന്നെ നടപ്പിലാക്കുക. സ്വന്തം ശബ്‌ദത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടാൻ റെക്കാർഡ് ചെയ്ത് കേൾക്കുന്നതും നന്നായിരിക്കും. മറ്റുള്ളവരെ പരിഗണിക്കുന്നവിധം സംസാരിക്കാൻ ശ്രദ്ധിക്കണം. 