virat

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. പൂനെയിൽ ഉച്ച കഴിഞ്ഞ് 1.30 മുതലാണ് മത്സരം. ആദ്യമത്സരത്തിൽ ജയം നേടിയ ഇന്ത്യ ഇന്നും ജയം നേടി അവസാന മത്സരം കളിക്കുന്നതിന് മുൻപ് തന്നെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ശ്രേയസിന് പകരം സൂര്യകുമാറോ പന്തോ കളിക്കും. നായകൻ ഒയിൻ മോർഗന് ഒന്നാം ഏകദിനത്തിലേറ്റ പരിക്ക് മൂലം ഇന്ന് കളിക്കാൻ കഴിയാത്തതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തിരിച്ചടി. മോർഗന് പരമ്പര നഷ്ടമാകും. പരിക്കേറ്റ മറ്റൊരു താരം സാം ബില്ലിംഗ്സിനും ഇന്ന് കളിക്കാനാകില്ല. 