ff

വാരിവലിച്ച് കഴിക്കുന്നതാണ് പലരുടെയും പൊതുവായ ശീലം. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വ‌സ്‌തുത പലരും വിസ്‌മരിക്കുന്നു. കൃത്യമായ നിയന്ത്രണമില്ലാതെ ആഹാരം കഴിക്കരുത്. നല്ല ഭക്ഷണം ശരിയായ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ കഴിയ്‌ക്കുക എന്നതാണ് ആഹാരകാര്യത്തിന്റെ അടിസ്ഥാന തത്വം. എല്ലാം കഴിക്കേണ്ടതിന് ഒരു പ്രത്യേക രീതിയുണ്ട്. ചില ആഹാരങ്ങൾ മറ്റു ചില ആഹാരങ്ങൾക്കൊപ്പം കഴിക്കരുത്. അത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. ആയുർവേദം വിധിക്കുന്ന ചില ഭക്ഷണനിയന്ത്രണങ്ങൾ ഇങ്ങനെയാണ്. ചിക്കനും മീനും ഒരിക്കലും പാൽ, എള്ള്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയ്‌ക്കൊപ്പം കഴിയ്‌ക്കരുത്. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഉപ്പിലിട്ടവയും പാലും അടുത്തടുത്ത് കുടിക്കരുത്. അവ പരമാവധി രണ്ട് സമയങ്ങളിലായി കഴിക്കാൻ ശ്രമിക്കുക. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്. ഇവ ഒരുമിച്ചു കഴിയ്‌ക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. അതുപോലെ, പുളിയുള്ള ഭക്ഷണങ്ങളൊന്നും പാലിനൊപ്പം കഴിയ്‌ക്കരുത്.