dd

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനുമോഹനെ തേടി കൂടുതൽ പൊലീസുകാർ ചെന്നൈയിലേക്ക് തിരിക്കും.
കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനുവിന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കോയമ്പത്തൂരിലും ചെന്നൈയിലുമുള്ള ചില സുഹൃത്തുക്കളെ വിളിച്ചതായി കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണിക്കൃഷ്ണനെ കഴിഞ്ഞദിവസം പൊലീസ് കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സാനുവിന്റെ ചെന്നൈയിലെ ചില സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ബാങ്കുകളുടെ മറുപടി വൈകുന്നു
2016ൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് സാനുമോഹൻ പണയം വച്ചതിനെക്കുറിച്ച് പ്രമുഖ ബാങ്കുകളിൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. 12 സ്വകാര്യ ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് കൊടുത്തെങ്കിലും മറുപടി ലഭിച്ചിട്ടില്ല.