vaccine


കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കും അതിനു കാത്തിരിക്കുന്നവർക്കും പല സംശയങ്ങളുണ്ട്. തിരുവനന്തപുരം മെഡി. കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസറും സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ വിദഗ്ദ്ധ സമിതി അംഗവുമായ ഡോ. ടി.എസ്.അനീഷ് അതേക്കുറിച്ച് വിശദമാക്കുന്നു.

പാർശ്വഫലത്തെ 
പേടിക്കണോ ?

വാക്‌സിനെടുത്തവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് കുത്തിവയ്പ് എടുത്ത ഭാഗത്തെ പേശികൾക്ക് വേദന അനുഭവപ്പെടാം. പനി,ശരീരവേദന,തലവേദന,ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം. ശരീരത്തിന്റെ പ്രതിരോധശേഷി അനുസരിച്ചിരിക്കും.

ഡോക്ടറെ 
സമീപിക്കണോ?

വാ‌ക്‌സിൻ എടുത്തശേഷമുണ്ടാകുന്ന അസ്വസ്ഥതകൾ ദിവസങ്ങളോളം നീണ്ടു നിൽക്കുകയോ ക്ഷീണം വീട്ടുമാറാതിരിക്കുകയോ ചെയ്താൽ സമീപത്തുള്ള ഡോക്ടറുടെ സേവനം തേടാം.

രണ്ട് ഡോസും 
ഒരേ മരുന്നാണോ?

കൊവിഷീൽഡായാലും കൊവാക്‌സിനായാലും ആദ്യ ഡോസ് ഏതാണോ, അതാണ് രണ്ടാമതും നൽകുന്നത്. അളവിലും മാറ്റമില്ല. സ്ഫുഡ്നിക് വാക്സിൻ രണ്ടു ഡോസും വ്യത്യസ്തമാണെന്ന് അറിയുന്നു. അത് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ.

മറ്റു മരുന്നുകൾ 
കഴിക്കാമോ?

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർക്ക് ഉൾപ്പെടെ അത് തുടരാം. മറ്റു പ്രശ്നങ്ങളില്ല.

ഹോമിയോ മരുന്ന് 
കഴിക്കാമോ?

തുടർച്ചയായി ഹോമിയോ മരുന്ന് കഴിക്കുന്നവർക്ക് ഉൾപ്പെടെ അതു തുടരാം. വാ‌ക്‌സിനും ഹോമിയോ മരുന്നും പ്രതിപ്രവർത്തിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

വാക്‌സിൻ 
വിലക്ക് ?

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാ‌ക്‌സിൻ പാടില്ല

ഡോക്ടറുടെ 
അനുമതി?

ഗുരുതരമായ അലർജി പ്രശ്‌നമുള്ളവർ, കാൻസർ, ഹൃദയസംബന്ധമായത് ഉൾപ്പെടെ മാരകമായ അസുഖങ്ങൾക്ക് ചികിത്സ നടത്തുന്നവർ ഡോക്ടറുടെ അനുമതി തേടണം.

മദ്യപാനം?

കൊവിഡ് വന്നവരും വാക്സിൻ എടുത്തവരും കുറച്ചു ദിവസം ശ്രദ്ധിക്കുന്നത് നല്ലതാണ്. രോഗം വന്നുകഴിഞ്ഞാൽ ശരീരം അവശനിലയിലാകും. പൂർണമായും ശാരീരികക്ഷമത വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപാനം ശരീരത്തെ ക്ഷയിപ്പിക്കും. വാക്സിനെടുത്ത ശേഷം പ്രതിരോധ ശേഷി വീണ്ടെടുക്കുന്ന ഘട്ടത്തിലും മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. വാക്സിന്റെ മോളിക്യൂളുകൾ മദ്യവുമായി പ്രതിപ്രവർത്തിക്കുമെന്ന് റിപ്പോർട്ടില്ല.

ഭക്ഷണം 
ഒഴിവാക്കാമോ ?

കൊവിഡ് ബാധിച്ച വ്യക്തിയും വാക്‌സിൻ എടുക്കുന്ന വ്യക്തിയും ഭക്ഷണം കൃത്യമായി കഴിക്കണം. രോഗശേഷം ശരീരത്തിന്റെ അവസ്ഥ മാറും. വീണ്ടെടുപ്പിന്റെ ഘട്ടത്തിൽ ഭക്ഷണം ഒഴിവാക്കരുത്. വാക്സിൻ ആദ്യ ഡോസ് എടുത്തശേഷം സ്വാഭാവികമായി ചില പ്രശ്നങ്ങളുണ്ടാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ അത് വഷളായേക്കാം. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടാൽ പ്രശ്നങ്ങളില്ല.

രണ്ടാം തരംഗത്തിന് 
ഫലപ്രദമാണോ?

നിലവിലെ സാഹചര്യത്തിൽ ഈ വാക്സിനുകൾ ഫലപ്രദമാണ്. സംസ്ഥാനത്ത് നിലവിൽ വ്യാപിക്കുന്ന വൈറസിന് ആദ്യത്തേതിൽ നിന്ന് വലിയ വ്യത്യാസമില്ല. വ്യത്യസ്ത ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് മാത്രം. ഒരു രോഗം കൂടുതൽ പേരിൽ എത്തുമ്പോൾ ലക്ഷണങ്ങളും വ്യത്യസ്തമാകും. അത് വൈറസിന്റെ ജനിതക മാറ്റംകൊണ്ടല്ല.