vadakkumnathan

തൃശൂർ: തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. വിജയത്തിന്റെ ആഹ്ളാദാരവങ്ങൾക്ക് തടയിട്ട് ചുറ്റിലും കൊവിഡിന്റെ നിഴൽ പരന്നിരിക്കുന്നു. പക്ഷേ അടുത്ത പൂരത്തിന് മുമ്പേ ജനപ്രതിനിധികൾക്ക് വികസനത്തിന്റെ അരങ്ങൊരുക്കേണ്ടതുണ്ട്. വികസനത്തിടമ്പിലേറിയാലേ കൊമ്പന്റെ തലയെടുപ്പോടെ അടുത്ത പൂരത്തിന് എഴുന്നള്ളാനാവൂ. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ഏക്കം കുറഞ്ഞ് കെട്ടുംതറിയിൽ തറഞ്ഞ് പൂരപ്പറമ്പിൽ നിന്ന് ദൂരെ മാറി നിൽക്കേണ്ടി വരും. അതിനാൽ വിളിക്കുമ്പോഴേ നിരവധി വികസന സ്വപ്‌നങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എൽ.എമാർക്കും പറയാനുള്ളത്. അവരുടെ വികസന കണക്കുകളിൽ പരിഗണനകളിൽ മുഖ്യസ്ഥാനം പിടിക്കുക ഏത് വിഷയങ്ങൾക്കാകും. അവർ നേരിട്ട് കേരള കൗമുദിയുമായി വിഷയങ്ങൾ പങ്കുവെക്കുന്നു.

മൃഗശാല പോകും, നാട്ടുചന്ത വരും :

തൃശൂർ,  പി. ബാലചന്ദ്രൻ

സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തും :

സി. സി. മുകുന്ദൻ ( നാട്ടിക )