weekly-prediction

അശ്വതി: കുടുംബാഭിവൃദ്ധിയുണ്ടാകും. പൊതുമേഖലാ രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സഹോദരങ്ങളുമായുള്ള പിണക്കം മാറും.
ഭരണി: കരാർ ജോലി ചെയ്യുന്നവർക്ക്  മികച്ച നേട്ടം. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ആരാധനാലയങ്ങൾ സന്ദർശിക്കും.
കാർത്തിക: മാതാവിന്റെ  ആരോഗ്യം തൃപ്‌തികരമാകും. വാഹനം, വസ്‌തുക്കൾ എന്നിവ സ്വന്തമാക്കും. ഉയർന്ന ജീവിതസൗകര്യം ലഭിക്കും.

രോഹിണി: വിദ്യാഭ്യാസപരമായി പുരോഗതി. സദ്പ്രവർത്തികളിലേക്ക് മനസ് ചെല്ലും. സന്താനങ്ങൾ മുഖേന മനസിന് ക്ലേശം. കുടുംബാഭിവൃദ്ധിയുണ്ടാകും.
മകയിരം: പിതൃസ്വത്ത് വിൽക്കാനും മറ്റു വസ്‌തുക്കൾക്ക് അഡ്വാൻസ് കൊടുക്കാനും സാധിക്കും. ശത്രുക്കളാലും സഹോദരങ്ങളാലും മതിപ്പു കുറയും.
തിരുവാതിര: ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് നടക്കാനുള്ള സാദ്ധ്യത.
പുണർതം: ശത്രുക്കളെ പരാജയപ്പെടുത്തും. വിവാഹം നടക്കാനുള്ള സാദ്ധ്യത കാണുന്നു. വാക്‌സാമർത്ഥ്യം ഉണ്ടായിരിക്കും. ബന്ധുക്കളുമായി സഹകരിക്കും.
പൂയം: കുടുംബാഭിവൃദ്ധിയുണ്ടാകും. റിയൽ എസ്റ്റേറ്റുകാർക്ക് ബിസിനസിൽ പുരോഗതി. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയപ്രാപ്‌തി.
ആയില്യം: കുടുംബാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് വിവാഹം നടക്കുക, ഉദ്യോഗം ലഭിക്കുക എന്നിവയ്‌ക്കുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതി.
മകം: ജീവിതപുരോഗതിക്കുള്ള  സമയം. സാമർത്ഥ്യവും കഴിവും മൂലം പല മേഖലകളിലും  വിജയം  കൈവരിക്കും. പുത്രലബ്ദ്ധിക്കുള്ള സന്ദർഭം കാണുന്നു.
പൂരം: നൃത്ത, സംഗീത ക്ളാസുകൾ നടത്തുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം പ്രതീക്ഷിക്കാം. അയൽവാസികൾക്ക് പ്രിയമുള്ളവരായിരിക്കും. പഠനത്തിൽ അല്‌പം ശ്രദ്ധ കുറയും.
ഉത്രം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധം ലഭിക്കും. സന്താനങ്ങളാൽ പല നേട്ടങ്ങളും ലഭിക്കും.
അത്തം: ധാരാളം സമ്പാദിക്കും. കലകളിൽ കൂടുതൽ താത്പര്യമുണ്ടാകും. തൊഴിൽ തടസം അനുഭവപ്പെടും. ധാന്യവ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവർക്ക് അധികലാഭം.
ചിത്തിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചിട്ടി നടത്തുന്നവർക്ക് ആദായം കൂടും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. തൊഴിൽപരമായി അഭിവൃദ്ധി.
ചോതി: ധനലാഭമുണ്ടാകും. വിദ്യാർത്ഥികൾ മികച്ച  വിജയം കൈവരിക്കും. കാർഷികരംഗത്ത് നേട്ടം കൈവരിക്കും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികളുമായി പിണക്കമുണ്ടാകും.
വിശാഖം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. വ്യാപാര, വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും.
അനിഴം: ധനപരമായി  നല്ല കാലം. സത്യസന്ധമായ പ്രവൃത്തികളാൽ അയൽവാസികൾക്ക് പ്രിയമുള്ളവരായിരിക്കും. മാതാപിതാക്കളെ അനുസരിക്കും.
തൃക്കേട്ട: സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല  സമയമല്ല. അതിഥികളെ സത്ക്കരിക്കും. കലാവാസനയുണ്ടാകും.
മൂലം: പുണ്യകർമ്മങ്ങൾ ചെയ്യും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാര, വ്യവസായമേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. ദൈവഭക്തിയുണ്ടാകും.
പൂരാടം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും നന്മ വരും. സ്വന്തം പ്രയത്നത്താൽ ജീവിത പുരോഗതിയ്‌ക്കുള്ള സന്ദർഭം.
ഉത്രാടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. അപ്രതീക്ഷിതമായി ധനനഷ്‌ടമുണ്ടാകും. വിവാഹം  അന്വേഷിക്കുന്നവർക്ക് തടസം വരാനിടയുണ്ട്.
തിരുവോണം: കാർ, വാഹനം  മുതലായ  വ്യാപാരം  ചെയ്യുന്നവർക്ക്  മികച്ച ലാഭം  ലഭിക്കും. അധികമായി യാത്ര ചെയ്യേണ്ടതായി വരും. പഠനത്തിൽ താത്പര്യക്കുറവ് ഉണ്ടാകും.
അവിട്ടം: തൊഴിൽപരമായി  അഭിവൃദ്ധി. സുഹൃത്തുക്കൾക്കായി ധനം ചെലവഴിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭിക്കും. വാഹനം, വസ്‌തുക്കൾ വാങ്ങും.
ചതയം: ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും  അവസരം. സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം.
പൂരുരുട്ടാതി: ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഉന്നതസ്ഥാനപ്രാപ്‌തിക്കുള്ള സന്ദർഭം. ബന്ധുക്കളാൽ മാനസിക വിഷമം ഉണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്‌ടം.
ഉതൃട്ടാതി: ധാരാളം ധനം സമ്പാദിക്കും. വലിയ കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരും. അടിക്കടി മനോചാഞ്ചല്യം വരുന്നതായിരിക്കും.
രേവതി: പല മേഖലകളിലൂടെയും വരുമാനമുണ്ടാകും. സ്വതന്ത്ര ചിന്തകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്‌പര്യവും പ്രകടിപ്പിക്കും. വിവാഹം നടക്കാനുള്ള സാദ്ധ്യത.