sathesh

സത്യന്റെ മരണശേഷമാണ് മകൻ സതീഷ് സത്യൻ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സത്യന് ഏറെ അടപ്പമുണ്ടായിരുന്ന മഞ്ഞിലാസിന്റെ ബാനറിലായിരുന്നു അരങ്ങേറ്റം. മക്കൾ എന്ന ചിത്രം സംവിധാനം നിർവഹിച്ചത് കെ.എസ്.സേതുമാധവനായിരുന്നു. നായകവേഷമായിരുന്നു സതീഷിന് .നായിക ജയഭാരതിയും .പി.എൻ.മേനോൻ സംവിധാനം ചെയ്ത ടാക്സി ഡ്രൈവർ ആയിരുന്നു രണ്ടാമത്തെ ചിത്രം. ശാരദയും വിധുബാലയുമൊപ്പം ഹീറോ വേഷം തന്നെയായിരുന്നു. തുടർന്ന് മധു സാറിന്റെ ശുദ്ധികലശത്തിൽ വില്ലനായി അഭിനയിച്ചു. യക്ഷിക്കാവ് എന്നൊരു ചിത്രത്തിൽ കൂടി അഭിനയിച്ചു. ചിത്രങ്ങളെല്ലാം വിജയമായിരുന്നു. പക്ഷേ സതീശിന് കാഴ്ചയുടെ പ്രശ്നമുണ്ടായിരുന്നു.ഷൂട്ടിംഗിന് ലൈറ്റടിക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി. സിനിമയിൽ അഭിനയിക്കുന്നതിനെ ഡോക്ടർമാരും നിരുത്സാഹപ്പെടുത്തി.അങ്ങനെയാണ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും പിൻമാറിയത്.