astrology

അശ്വതി: ജീവിതപങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ. പരുഷമായി സംസാരിക്കുന്നതിനാൽ ബന്ധുക്കൾ അകലും. അപ്രതീക്ഷിതമായ ചെലവുകൾ വരും.

ഭരണി: വസ്‌തുവകകൾ സ്വന്തമാക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപ്പം തടസമുണ്ടാകും. സ്വകാര്യ ബാങ്ക്, ചിട്ടി മുതലായവ നടത്തുന്നവർക്ക് ലാഭം.
കാർത്തിക: രാഷ്ട്രീയപ്രവർത്തകർക്ക് അനുകൂലസമയം. ദാമ്പത്യത്തിൽ സ്വരച്ചേർച്ച. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. കർമ്മമേഖലയിൽ ഉയർച്ച.
രോഹിണി: ആത്മാർത്ഥതയുള്ള  സുഹൃത്തുക്കളെ ലഭിക്കും. സഹോദര ഐക്യം പ്രതീക്ഷിക്കാം. സദ്പ്രവൃത്തികൾക്കായി ധനം ചെലവഴിക്കും.
മകയിരം: എഴുത്തുകാർക്ക് അനുകൂലമായ സന്ദർഭം. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും പ്രതീക്ഷിക്കാം. ധനാഭിവൃദ്ധിയും മാനസികസന്തോഷവും പ്രതീക്ഷിക്കും.
തിരുവാതിര: ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ലഭ്യമാകും. വാഹനം, വ‌സ്‌തുക്കൾ എന്നിവ സ്വന്തമാക്കും. സുഖകരമായ ജീവിതസൗകര്യങ്ങൾ ലഭ്യമാകും.
പുണർതം: സിനിമാ, നാടക കഥാകൃത്തുകൾക്ക് പ്രശസ്‌തിയും ധനാഗമനവും പ്രതീക്ഷിക്കാം. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം.
പൂയം: ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ചകുറവ്. സദ്പ്രവൃത്തികൾക്കായി ധനം ചെലവഴിക്കും. ഏർപ്പെടുന്ന മേഖലകളിലെല്ലാം വിജയം കൈവരിക്കും.
ആയില്യം: സദ്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. സ്ഥലം മാറി താമസിക്കും. പുത്രന്മാർക്ക് പലവിധ നന്മകൾ ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് അംഗീകാരം.
മകം: കുടുംബാഭിവൃദ്ധി. അന്യർക്കുവേണ്ടി പരിശ്രമിക്കും. അപ്രതീക്ഷിതമായി ചെലവുകളുണ്ടാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്‌ക്കുള്ള അവസരപ്രാപ്‌തി.
പൂരം: പെട്ടെന്ന് കോപം വരുന്നതായിരിക്കും. മറ്റുള്ളവർക്കായി കഠിനമായി ജോലി ചെയ്യും. വ്യാപാരികൾക്ക് അനുകൂല വാരം. സ്വയം തൊഴിൽസംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ലാഭം.
ഉത്രം: നൃത്തസംഗീത മത്സരങ്ങളിൽ അംഗീകാരം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദര ഐക്യം കുറയും. അപ്രതീക്ഷിതമായ ചെലവുകൾ വരും.
അത്തം: പല മേഖലകളിൽ കൂടിയും വരുമാനം ലഭ്യമാകും. വാഹനം, വസ്‌തുക്കൾ എന്നിവ സ്വന്തമാക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
ചിത്തിര: പിതാവിന്റെ ആരോഗ്യനിലയിൽ കൂടുതൽ ശ്രദ്ധിക്കണം. നല്ല സുഹൃത്തുക്കളെ ലഭിക്കും. തൊഴിൽ സംബന്ധമായ അറിവ് കൂടും.
ചോതി: ഭാര്യയുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ലുബ്‌ധമായി ചെലവഴിക്കും. ചില സമയങ്ങളിൽ അലസത വലിയ നഷ്‌ടമുണ്ടാക്കും.
വിശാഖം: സർക്കാരിൽ നിന്നും അംഗീകാരം ലഭിക്കും. മാതാപിതാക്കളുടെ അഭിപ്രായം അംഗീകരിക്കും. മാനസികവൈഷമ്യതകളുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
അനിഴം: പുത്രലബ്‌ധിക്കുള്ള സന്ദർഭം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. അന്യരെ സഹായിക്കും. വാഹനം, വസ്‌തുക്കൾ എന്നിവ സ്വന്തമാക്കും. അപ്രതീക്ഷിതമായ ചെലവുകൾ കൂടും.
തൃക്കേട്ട: ധന, ഐശ്വര്യവും സന്തോഷവും പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. സന്താനങ്ങൾക്ക് ഉദ്യോഗത്തിനായി പരിശ്രമിക്കാം. സുഹൃത്തുക്കളുമായി യോജിച്ച് പ്രവർത്തിക്കും.
മൂലം: സത്യസന്ധമായി പ്രവർത്തിക്കും. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. തൊഴിലഭിവൃദ്ധിയുണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് അംഗീകാരം.
പൂരാടം: പെൻഷൻ, ലോൺ മുതലായവയ്‌ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. സഹോദര ഐക്യമുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. സുഹൃത്തുക്കളാൽ ധനനഷ്‌ടമുണ്ടാകും.
ഉത്രാടം: ധനാഭിവൃദ്ധിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷമുണ്ടാകും. ഏറ്റെടുത്ത ചില കാര്യങ്ങൾ പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകില്ല.
തിരുവോണം: കുടുംബാംഗങ്ങളാൽ പലവിധ നന്മകളുണ്ടാവും. പിതാവിനേക്കാളും ഉദാരമനസ്‌കതയോടെ പ്രവർത്തിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും.
അവിട്ടം:
 ജോലി അന്വേഷിക്കുന്നവർക്ക് കാലതാമസം നേരിടും. കുടുംബത്തിൽ നിന്ന് മാറിത്താമസിക്കും.വ്യാപാരം മുഖേന അധികലാഭം പ്രതീക്ഷിക്കാം. 
ചതയം: സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകും. അടിക്കടി  യാത്ര ചെയ്യേണ്ടതായി വരും. അപകീർത്തി വരാനിടയുണ്ട്. കേസുകളിൽ വിജയം.
പൂരുരുട്ടാതി: സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകും.  വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ചുറുചുറുക്കോടെ ജോലികളിൽ ഏർപ്പെടും.
ഉത്രട്ടാതി: ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്‌തു തീർക്കും. ജീവിതത്തിൽ ഉന്നതസ്ഥാന പ്രാപ്‌തി. സുഹൃത്തുക്കളാൽ മാനസിക സന്തോഷവും ധനാഭിവൃദ്ധിയുണ്ടാകും.
രേവതി: വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. ആരോഗ്യം തൃപ്‌തികരമല്ല. ദമ്പതികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടാകും. തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങൾക്കും തടസം നേരിടും.