ee

അശ്വതി: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.

ഭരണി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസ്ഥന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും. ഉത്തരവാദിത്തങ്ങൾ നിശ്ചിതസമയത്തു നിറവേറാൻ സാധിക്കും. സഹോദരസ്ഥാനീയർ ഗൃഹം സന്ദർശിക്കും.
കാർത്തിക: ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയ സാദ്ധ്യത കാണുന്നു. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും.
രോഹിണി: മനഃസന്തോഷം വർദ്ധിക്കും. ഉദ്ദ്യോഗസ്ഥർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സഹോദരഗുണം ഉണ്ടാകും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. വിദേശയാത്രക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും.
മകയീരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. വിശേഷവസ്ത്രാഭരണാദികൾ ലഭിക്കും. പൊതു  പ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം.
തിരുവാതിര: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതാവിന്റെ ആരോഗ്യനില മെച്ചമാകും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക.
പുണർതം: അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.
പൂയം: സന്താനങ്ങളുടെ അഭിവൃദ്ധിയിൽ മനഃസന്തോഷം വർദ്ധിക്കും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. വിഷമതകൾ ഉളവാക്കുന്ന വാർത്തകൾ കേൾക്കാനിടവരും.
ആയില്യം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. അവിവാഹിതരുടെ വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. സാമ്പത്തിക നേട്ടം ഉണ്ടാകും.
മകം: വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും.
പൂരം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ആത്മീയതയിലും ദൈവീകചിന്തയ്ക്കും വേണ്ടി സമയം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. വിവാഹത്തിന് അനുകൂല സമയം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
ഉത്രം: ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം.ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. തൊഴിൽപരമായി വളരെ അധികം ശ്രദ്ധിക്കുക. സന്താനലബ്ധിക്ക് വേണ്ടി ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.
അത്തം: ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും.സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും.പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. തൊഴിലിൽ നിന്നുള്ള ആദായം കുറയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
ചോതി: വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഗൃഹ ഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.
വിശാഖം: വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യതയുണ്ട്. മുൻകോപം നിയന്ത്രിക്കുക. സംസാരത്തിൽ മിതത്വം പാലിക്കുക. ആരോഗ്യപരമായി നല്ലകാലമല്ല.
അനിഴം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ടാനത്തിന് താത്പര്യം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യയോടെ കഴിയും. ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.
കേട്ട: ഉല്ലാസയാത്രകളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങൾക്ക് താത്ക്കാലികമായി മന്ദത അനുഭവപ്പെടും. ഗൃഹനിർമ്മാണത്തിനായി പണം ചെലവഴിക്കും. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. 
മൂലം: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും.
പൂരാടം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. യാത്രകൾ ഉല്ലാസപ്രദമാകും, സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും.
ഉത്രാടം: തൊഴിൽ മുഖേന ആദായം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഏതു കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധന ചെലവ് നേരിടും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.
തിരുവോണം: ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. മാനസിക സംഘർഷങ്ങൾ വർദ്ധിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യത ഉള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം. മേലധികാരികളിൽ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകൾ കേൾക്കാനിടവരും.
അവിട്ടം: കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്ക് ഇടയാക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യപരമായി നല്ലകാലമല്ല.
ചതയം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.  ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വർദ്ധിപ്പിക്കും. വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. തൊഴിൽ മേഖലയിൽ ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.
പൂരുരുട്ടാതി: ബിസിനസ് രംഗത്ത് മത്സരങ്ങൾ നേരിടും. ശത്രുക്കൾ വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും.
ഉത്രട്ടാതി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയകാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃസ്ഥാനങ്ങളിൽ എത്താൻ സാധിക്കും. പ്രശസ്തിയും സദാസന്തോഷവും ഉണ്ടാകും.
രേവതി: സഹോദരസ്ഥാനീയർ ഗൃഹം സന്ദർശിക്കും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. കർമ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.