vellapally

 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ വെള്ളാപ്പള്ളിയുടെ രജതജൂബിലി. ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

അവശതകളുടെ നടുക്കടലിൽ, ആട്ടും തുപ്പുമേറ്റ് പുറമ്പോക്കിലും പിന്നാമ്പുറത്തും കിടന്ന ഈഴവ സമുദായത്തെ നട്ടെല്ലുറപ്പോടെ ഒറ്റയാൾ പോരാട്ടത്തിലൂടെ കൈവെള്ളയിൽ ഉയർത്തിയ പോരാളിയാണ് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി-എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയെന്ന റെക്കാഡിന് ഉടമയുമായി. കഴിഞ്ഞ കാൽനൂറ്റാണ്ടിന് പറയാനുള്ളത് പോരാട്ടങ്ങളുടെ ചരിത്രം. സമുദായത്തിന്റെ ശക്തി സമാഹരിക്കാനും സാമൂഹ്യ നീതിക്കുമായി ഇനിയും പോരടിക്കുമെന്നും ലക്ഷ്യത്തിലെത്താൻ ഏറെ ദൂരമുണ്ടെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇന്ന് ചേർത്തല എസ്.എൻ കോളേജ് മൈതാനിയിൽ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിയുമ്പോൾ സാധാരണക്കാർക്ക് കരുതലും സ്‌നേഹവും പ്രദാനം ചെയ്യുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് മനസ്സു നിറയെ. നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത വെള്ളാപ്പള്ളി നടേശൻ 'കേരളകൗമുദി"ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്...

 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് 25 വർഷം പിന്നിടുമ്പോൾ ഇനിയെന്താണ് മനസ്സിൽ ?

 സാമൂഹ്യ നീതിക്കായുള്ള തുടർ പോരാട്ടങ്ങൾക്ക് പ്രത്യേക പദ്ധതികളുണ്ടോ ?

 ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ?

 കഴിഞ്ഞ 25 വർഷം സംഘടനാരംഗത്ത് എന്ത് ചെയ്യാൻ കഴിഞ്ഞു ?

 മനസ്സിലുള്ള സ്വപ്‌നം ?

 നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനമാണ് മൈക്രോ ഫിനാൻസിനുള്ളത്, പക്ഷേ, പേരുദോഷം ധാരാളം കേൾക്കേണ്ടി വന്നില്ലേ ?

 രാഷ്ട്രീയ നേതൃത്വങ്ങളോട് പോരടിച്ച ചരിത്രമാണുള്ളത്. ഇനിയും അങ്ങനെ തന്നെയാണോ ?