sindhu

തൃശൂർ: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി, ഭീഷണിപ്പെടുത്തി, പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെ(37) ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ സാമൂഹ്യമാദ്ധ്യമം വഴി പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ ഒരാളെ യുവതി പരിചയപ്പെട്ടു. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യഫ്‌ളാറ്റിൽ വച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് അറസ്റ്റ്‌ ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അയാൾ ധരിച്ചിരുന്ന സ്വർണ ഏലസ്സും സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നരപവൻ സ്വർണാഭരണങ്ങൾ നിർബന്ധിച്ച് ഊരിവാങ്ങുകയും ചെയ്തിരുന്നു.
പിന്നീട് ഒരു ദിവസം, ഏലസ്സും, സ്വർണലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ്, ഇയാളെ ഷൊർണൂരിലെ ഒരു സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി, അവിടെവെച്ച്, മൊബൈൽഫോണിൽ നഗ്‌നചിത്രങ്ങൾ പകർത്തി. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി, കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനശേഷം യുവതി ഇയാളെ ടെലഫോണിൽ ബന്ധപ്പെട്ട്, പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്‌നചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശല്യംസഹിക്കാനാകാതെ, പരാതിക്കാരൻ ഈസ്റ്റ് സ്റ്റേഷനിൽ പരാതിനൽകിയതിനെതുടർന്ന്, കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പിടികൂടിയത്. പ്രതിയുടെ മൊബൈൽഫോണിൽ നിന്നും ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും, ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് എസ്.എച്ച്.ഒ: പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്‌പെക്ടർ സണ്ണി വി.എഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിജിത ടി, സ്മിത കെ, ഹണി എന്നിവരുണ്ടായിരുന്നു.