vvvvvvv


മലപ്പുറം: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കുതിക്കുന്നു. ഈ മാസം ഇതുവരെ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 16,079 ആണ്. 
കഴിഞ്ഞ മൂന്ന് മാസമായി പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരുമാസം പൂർത്തിയാവും മുമ്പേ രോഗികളുടെ എണ്ണം 15,000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദിനംപ്രതി ശരാശരി 900 പേർ ചികിത്സ തേടുന്നുണ്ട്. മിക്ക ജില്ലകളിലും 500ന് താഴെ പേരാണ് വൈറൽ പനി ബാധിച്ചെത്തുന്നത്. മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയും വില്ലനാവുന്നുണ്ട്. കൊവിഡിന് ശേഷം പനി ലക്ഷണങ്ങളുണ്ടായാലും സ്വയംചികിത്സ നടത്തുന്ന ശീലത്തിന് മാറ്റമുണ്ടായതും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഡെങ്കിയും എലിപ്പനിയും 
കുറഞ്ഞു