malappuram

കൊണ്ടോട്ടി : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.030 കിലോ സ്വർണവും അനധികൃതമായി കടത്താൻ ശ്രമിച്ച എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസികളും പിടികൂടി. സ്വർണത്തിന് 49 ലക്ഷം രൂപ വിലവരും. രണ്ട് യാത്രക്കാരിൽ നിന്നാണ് പിടിച്ചത്.ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ കാസർഗോഡ് സ്വദേശിയിൽനിന്ന് 427ഗ്രാം സ്വർണവും ഷാർജയിൽനിന്ന് എത്തിയ കുറ്റിയാടി സ്വദേശിയിൽനിന്ന് 603ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിലേക്ക് പോകാനെത്തിയ കൊയിലാണ്ടി സ്വദേശിയിൽനിന്നാണ് വിദേശ കറൻസി പിടികൂടിയത്. 39,950 സൗദി റിയാലും 100 ഒമാൻ റിയാലുമാണ് പിടിച്ചെടുത്തത്. സൂപ്രണ്ടുമാരായ കെ.കെ പ്രവീൺ കുമാർ,എം.പ്രകാശ്,ഇൻസ്‌പെക്ടർമാരായ എം.പ്രതീഷ്,ഇ.മുഹമ്മദ് ഫൈസൽ,കപിൽ സുറീറ എന്നിവരാണ് സ്വർണവും കറൻസിയും പിടികൂടിയത്.