a

 2019ൽ ലോകം കണ്ട ഏറ്റവും വലിയ ഭീകരരിൽ ഒരാളും ഐസിസിന്റെ തലവനുമായ അബൂബക്കർ അൽബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ ഐസിസിന്റെ തലപ്പത്തേക്ക്
 ബാഗ്ദാദിയ്ക്ക് സംഭവിച്ച അതേ മാതൃകയിലെ ഓപ്പറേഷനിൽ തന്നെ അൽ ഖുറേഷിയ്ക്കും മരണമെന്ന് റിപ്പോർട്ട്
 1976ൽ ഇറാക്കിൽ ജനനം. ഒരു ഇമാമിന്റെ ഏഴ് ആൺ മക്കളിൽ ഇളയ ആൾ
 സദ്ദാം ഹുസൈന്റെ മുൻ സൈനിക ഓഫിസർ.
 യഥാർത്ഥ പേര് അമിർ മുഹമ്മദ് സയിദ് അബ്‌ദൽ - റഹ്മാൻ അൽ - മാവ്‌ല.
 തങ്ങൾ ആഗോള ഭീകരനായി പ്രഖ്യാപിച്ച അൽ അൽ ഖുറേഷിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് യു.എസ് 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
 മുൻ ഐസിസ് കമാൻഡർമാരെ അപേക്ഷിച്ച് ഇയാളെ പറ്റി വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ ലഭ്യമുള്ളു. ഐസിസും ഇയാളെ സംബന്ധിച്ച അധിക വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല
 രണ്ട് ദശാബ്ദമായി ഐസിസിൽ സജീവമെന്ന് റിപ്പോർട്ട്. മുമ്പും യു.എസിനെതിരെ പ്രവർത്തിച്ചിട്ടുണ്ട്.
 അതേ സമയം, ഏതാനും അമേരിക്കൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്, 2000ങ്ങളുടെ ആരംഭഘട്ടത്തിൽ യു.എസ് സൈന്യത്തിന്റെ പിടിയിലിരിക്കെ യു.എസിനും സഖ്യസേനയ്ക്കും ഐസിസിനെ സംബന്ധിച്ച വിവരങ്ങൾ ഖുറേഷിയ്ക്ക് കൈമാറേണ്ടി വന്നിട്ടുണ്ടെന്ന് പറയുന്നു.