arrested

കോന്നി : ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കൂടൽ പൊലീസ് വലയിലാക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് എൽ. പി സ്‌കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്ട് മെന്റിൽ നിന്നാണ് പിടികൂടിയത്. 2021 ഏപ്രിൽ 17 നാണ് കേസിനാസ്പദമായ സംഭവം. .കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മൂന്നിനാണ് കൂടൽ പൊലീസ് കേസെടുത്തത്. ദുബായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം ബിനീഷിന്റെയുംനാല് സുഹൃത്തുക്കളുടെയും പക്കൽ നിന്ന് 30000 രൂപ വീതം കൈവശപ്പെടുത്തുകയായിരുന്നു. വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുപ്പോൾ, പലതവണ
ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദിൽജേഷ്, എ.എസ്.ഐ ഗണേഷ് കുമാർ, സി.പി.ഓ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.