relince

ആലപ്പുഴ: നഗരസഭ പരിധിയിലെ റോഡുകളിൽ റിലയൻസിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ അനധികൃതമായി സ്ഥാപിക്കുന്ന പ്രവൃത്തി നഗരസഭ അധികൃതർ തടഞ്ഞു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജിന്റെ നേതൃത്വത്തിൽ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബാബു, കൗൺസിലർ എം.ആർ പ്രേം, ഹെൽത്ത് ഓഫീസർ വർഗീസ്, ഉദ്യോഗസ്ഥരായ ഗിരീഷ്, പ്രിൻസ് എന്നിവർ ചേർന്നാണ് തടഞ്ഞത്.
നഗരസഭ പരിധിയിൽ അനുവാദം നൽകിയതിന്റെ ഇരട്ടി ദൂരം റിലയൻസ് റോഡ് കുഴിച്ചതിന് നഗരസഭ റോഡ് കട്ടിംഗ് ചാർജ്ജും ഫൈനും ചേർത്ത് 9.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ റിലയൻസ് ട്രിബ്യൂണലിൽ പോവുകയും റോഡ് കട്ടിംഗ് ദൂരം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ വിധിയുണ്ടാവുകയും ചെയ്തു.എന്നാൽ പരിശോധനയ്ക്കായി റിലയൻസ് നഗരസഭയെ സമീപിക്കാതെ കളർകോട് മുതൽ തിരുവാമ്പാടി വരെ പോൾ സ്ഥാപിച്ചു. ഇത് തടയുമെന്നറിയിച്ചപ്പോൾ കഴിഞ്ഞ 7ന് റിലയൻസ് മാനേജ്‌മെന്റ് നഗരസഭയിലെത്തി ചർച്ച നടത്തിയിരുന്നു. 