ആലുവ: റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിച്ച വ്യക്തികൾക്ക് 'ഗുഡ് സമരിറ്റൻ" അവാർഡ് നൽകും. റോഡ് അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. നല്ല ശമരിയക്കാരൻ (ഗുഡ് സമരിറ്റൻ) എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതി 2021ഒക്ടോബർ 15 നാണ് നിലവിൽ വന്നത്. അവാർഡിനായി പരിഗണിക്കുന്നവർക്ക് സംസ്ഥാനതലത്തിൽ അയ്യായിരം രൂപയും സർട്ടിഫിക്കറ്റും നൽകും. ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ തുക വീതിച്ച് നൽകും. സംസ്ഥാനത്ത് ഒരു വർഷം പാരിതോഷികം നേടുന്നവരിൽ നിന്ന് ദേശീയ തലത്തിൽ നിർണായക രക്ഷകരായ പത്ത് പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും സർട്ടിഫിക്കറ്റും നൽകും. 2026 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. എറണാകുളം റൂറൽ ജില്ലയിൽ നിന്ന് ഇത്തരത്തിൽ ജീവൽ രക്ഷകരായ സുമനസുകളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകി.