gg

സിനിമയിൽ വരാൻ ആഗ്രഹിക്കാത്ത കൊടുങ്ങല്ലൂർ പെൺകുട്ടിയുടെ പേര് മാളവിക മേനോൻ. അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായി നടന്ന പെൺകുട്ടി സിനിമയിൽ എത്തുമെന്ന് വീട്ടുകാരോ ബന്ധുക്കളോ കരുതിയില്ല. എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'നിദ്ര" കാണാൻ വീട്ടുകാരും ബന്ധുക്കളും ടിക്കറ്റെടുത്തു. സിനിമയിലെ അഭിനയയാത്ര പത്തുവർഷം പിന്നിട്ടതിന്റെ ആഹ്ളാദത്തിലാണ് മാളവിക മേനോൻ.

ബിസിനസുകാരനായ അച്ഛൻ ബാലചന്ദ്രനും അമ്മ ശ്രീകലയും സഹോദരൻ അരവിന്ദും ചേർന്നാൽ മാളവികയുടെ കുടുംബ ചിത്രം തെളിയും. 

ഇനി പുഴു, സി.ബി.ഐ 5
സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടതുമുതൽ ഇതിഹാസ നായകനാണ് സേതുരാമയ്യർ. സി.ബി.ഐയുടെ നാല് ഭാഗങ്ങളും കണ്ടതാണ്. ആസമയത്ത് ഞാൻ സിനിമയിൽ വന്നിട്ടില്ല. സേതുരാമയ്യരായി കൈ പിന്നിൽ കെട്ടി മമ്മുക്കയുടെ നടത്തവും തീം മ്യൂസിക്കും മലയാളിയുടെ ഉള്ളിലേക്ക് കയറിക്കൂടിയതാണ്. സി.ബി.ഐ സീരിസ് ചിത്രങ്ങൾ കണ്ടപ്പോൾ എന്തെങ്കിലും ഒരു കഥാപാത്രം ചെയ്തിരുന്നെങ്കിലെന്ന് പിന്നീട് ആഗ്രഹിച്ചു. സി.ബി.ഐ 5- ദ ബ്രെയിനിന്റെ ലൊക്കേഷനിലിരിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ആ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 

പ്രതിഭാധനരുടെ ടീം. 

പുഴുവിലാണ് ആദ്യമായി മമ്മുക്കയോടൊപ്പം ഒന്നിച്ചഭിനയിക്കുന്നത്. 'അമ്മ"യുടെ സ്റ്റേജ്ഷോയിൽ മമ്മുക്കയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്നാൽ പുഴുവിൽ അഭിനയിക്കുമ്പോഴാണ് വളരെ അടുത്തു കാണുന്നത്. പുഴുവിൽ വലിയ കഥാപാത്രമല്ലെങ്കിലും ഞാൻ സന്തോഷത്തിലാണ്. ബഹുമാനവും സ്നേഹം കൂടി മമ്മുക്കയെ നോക്കി ഒന്നും മിണ്ടാതെ അന്തംവിട്ടുനിന്നു. മമ്മുക്കയ്ക്ക് എന്തൊരു സൗന്ദര്യമാണ്. മമ്മുക്കയോട് സംസാരിക്കുന്നതും അടുത്തു നിൽക്കുന്നതും ഫോട്ടോയെടുക്കുന്നതും വലിയ അനുഗ്രഹമായി കരുതുന്നു.രതീന ചേച്ചിയോടൊപ്പമാണ് ആദ്യമായി വനിത സംവിധായകയുടെ സിനിമയുടെ ഭാഗമാവുന്നത്. അത് ഇരട്ടി മധുരം തരുന്നു.


ലാലേട്ടനൊപ്പം ആദ്യം
ആറാട്ടിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. 'അമ്മ"യുടെ ഷോയിൽ ലാലേട്ടനൊപ്പം നൃത്തം ചെയ്തു. ലാൽ ഷോയുടെ ഭാഗമായിട്ടുണ്ട്. ലാലേട്ടനൊപ്പം കാമറയുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആറാട്ടിൽ ഒരു പാട്ട് സീനിലും അതിൽ ഡാൻസ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ട്.എത്രവർഷം കഴിഞ്ഞാലും ഓർത്തുവയ്ക്കാൻ കഴിയുന്ന സുന്ദരമായ ഓർമ്മ. മമ്മുക്കയെയും ലാലേട്ടനെയും സിനിമയെയും കഥാപാത്രങ്ങളെയും ആരാധിച്ച ആളാണ് ഞാൻ. അവരോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് അതുപോലെ അല്ലല്ലോ.


മലയാളം 4 തമിഴ് 5 

മലയാളത്തിൽ നാലും തമിഴിൽ അഞ്ചും സിനിമകളിൽ നായികയായി അഭിനയിച്ചു. പതിമൂന്നാം രാത്രി ശിവരാത്രിയാണ് നായികയായി അഭിനയിച്ച പുതിയ സിനിമ. നായികയേക്കാൾ പ്രാധാന്യം കൂട്ടുകാരി കഥാപാത്രത്തിനാണെങ്കിൽ അതു തന്നെ തിരഞ്ഞെടുക്കും. നായികയായി അഭിനയിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ നായികയായി മാത്രമേ അഭിനയിക്കുവെന്ന വാശിയില്ല. നായികവേഷമല്ലാത്ത കഥാപാത്രങ്ങളാണ് മികച്ച അവസരം തരുന്നതെങ്കിൽ അതിലൂടെ മുൻപോട്ട് പോവും. അവിടെ നല്ല കഥാപാത്രം ചെയ്യണം.