df

ന്യൂഡൽഹി: ദേശീയ ഓഹരി വിപണിയുടെ (എൻ.എസ്.ഇ) പ്രവർത്തനം സംബന്ധിച്ച പരിശോധന റിപ്പോർട്ടുകൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). 2013 മുതലുള്ള പരിശോധന റിപ്പോർട്ടുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സുഭാഷ് അഗർവാൾ നൽകിയ അപേക്ഷയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചത്.

വിപണിയുടെ ആഭ്യന്തരമായ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് പുറത്തുവിടുന്നത് വിപണിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും സെബി അറിയിച്ചു. ബാങ്കുകളെപ്പറ്റി റിസർവ് ബാങ്ക് തയാറാക്കിയ പരിശോധന റിപ്പോർട്ടുകൾ സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ടെന്ന് സുഭാഷ് അഗർവാൾ ചൂണ്ടിക്കാട്ടി.