
ആലപ്പുഴ: വേനൽമഴയിലും മടവീഴ്‌ചയിലും എട്ടുദിവസത്തിനിടെ കുട്ടനാട്ടിലുണ്ടായത് 67 കോടി രൂപയുടെ കൃഷി നാശം. നെൽക്കൃഷിയിൽ മാത്രം 59 കോടിയുടെ നഷ്‌ടമുണ്ടായി. 4,841 ഹെക്‌ടറിലെ കൃഷി നശിച്ചു. 11,441 കർഷകർ ദുരിതബാധിതരായെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കിൽ വ്യക്തമാക്കുന്നു.
ആകെ നഷ്ടം- 67.62 കോടി
കൃഷി നശിച്ചത്- 4,841.54 ഹെക്‌ടർ
ബാധിച്ചത്- 11,441 കർഷകർ
നെല്ല്
നഷ്‌ടം- 59,4219 കോടി
കൃഷിനാശം- 3,964.06 ഹെക്ടർ
കർഷകർ- 5,407
വാഴ
നഷ്‌ടം- 6.96 കോടി
കൃഷിനാശം- 410.29 ഹെക്ടർ
കർഷകർ- 3,211
തെങ്ങും തൈകളും
നഷ്‌ടം- 8.85 ലക്ഷം
കൃഷിനാശം- 13.19 ഹെക്ടർ
കർഷകർ- 129
പച്ചക്കറി
നഷ്‌ടം- 52.42 ലക്ഷം
കൃഷിനാശം- 126.8 ഹെക്ടർ
കർഷകർ- 2006
റബർ
നഷ്‌ടം- 5.97 ലക്ഷം
കൃഷിനാശം- 2.42 ഹെക്ടർ
കർഷകർ- 29
വെറ്റില
നഷ്‌ടം- 10.7 ലക്ഷം
കൃഷിനാശം- 4.28 ഹെക്ടർ
കർഷകർ- 123
കപ്പ
നഷ്‌ടം- 32.5 ലക്ഷം
കൃഷിനാശം- 250 ഹെക്ടർ
കർഷകർ- 15
എള്ള്
നഷ്‌ടം- 6.72 ലക്ഷം
കൃഷിനാശം- 60 ഹെക്ടർ
കർഷകർ- 327
കിഴങ്ങുവർഗം
നഷ്‌ടം- 4.68 ലക്ഷം
കൃഷിനാശം- 10.40 ഹെക്ടർ
കർഷകർ- 193