ഫോർട്ട് കൊച്ചി: സെന്റ് പോൾസ് സ്കൂളിനു മുന്നിലെ പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ വാഹനയാത്രികരും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്ഥലത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ബൈക്ക് യാത്രകാരൻ റോഡിലെ കുഴിയിൽ വീണ് അപകടപ്പെട്ടു. ഒന്നും രണ്ടും ഡിവിഷന്റെ ഭാഗത്താണ് ഈ റോഡ്. കൽവത്തി മുതൽ ജെങ്കാർ ജെട്ടി വരെ വഴിവിളക്കും കത്തുനില്ല. അധികാരികൾ ഇതിന് പരിഹാരം കാണമെന്ന് ജനകീയ സമിതി ആവശ്യപെട്ടു.
രാത്രിയായി കഴിഞ്ഞാൽ വഴിവിളക്ക് ഇല്ലാത്തതിനാൽ കവർച്ചയും പിടിച്ചുപറിയും പതിവാണ്. ഡിവിഷൻ കൗൺസിലറും എം.എൽ.എയും ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ജനകീയ സമിതി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിരവധി വിദ്യാർത്ഥികളും യാത്രക്കാരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്.