ldf

കൊച്ചി: കെ -റെയിൽ, മെട്രോ എന്നിവയെ ഒന്നിപ്പിച്ച് തൃക്കാക്കരയെ ട്രാവൽ ഹബ്ബായി മാറ്റുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം. പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പുതിയ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കും. വികസനം മുടക്കുന്ന കോൺഗ്രസ് -ബി.ജെ.പി സഖ്യത്തിന്റെ നിലപാടുകൾ തുറന്നു കാണിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

പ്രധാന
വാഗ്ദാനങ്ങൾ

തുതിയൂരിനെയും എരൂരിനെയും ബന്ധിപ്പിച്ച് പാലം പൂർത്തിയാക്കും
തമ്മനം -പുല്ലേപ്പടി റോഡിനെ സീപോർട്ട് - എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കും
കാക്കനാട് -തങ്കളം -കോതമംഗലം പദ്ധതി റോഡ് പൂർത്തിയാക്കും
കാക്കനാട് -മൂവാറ്റുപുഴ റോഡ് നാലുവരിയാക്കും
കാക്കനാട് മെട്രോ റെയിൽ നടപ്പാക്കും
കെ- ഫോണിലൂടെ ഇന്റർനെറ്റ് ഉറപ്പുവരുത്തും
കാക്കനാട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ
 ഇടപ്പള്ളി തോട് ഗതാഗതയോഗ്യമാക്കും
ഇൻഫോപാർക്കിന് തുടർവികസനം ഉറപ്പാക്കും
കാക്കനാട് സിവിൽ സ്റ്റേഷനിൽ റിംഗ് റോഡ് നടപ്പാക്കും
പാർക്കുകൾ, നടപ്പാതകൾ, വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ ആരംഭിക്കും
 കെ- റെയിൽ, മെട്രോ റെയിൽ എന്നിവയ്ക്ക് അനുബന്ധ ഗതാഗതസൗകര്യം
 ചളിക്കവട്ടത്തു നിന്ന് മിനി ബസ് സർവീസ്
 പ്രധാന വിനോദ വാണിജ്യകേന്ദ്രമായി മാറ്റാൻ ബ്ളിസ് സിറ്റി നടപ്പാക്കും
 സ്റ്റാർട്ടപ്പുകൾക്ക് പശ്ചാത്തല സൗകര്യം ഒരുക്കും
 ആലുവ അമ്പലമുകൾ വ്യവസായ ഇടനാഴി പുനരുദ്ധരിക്കും
 കാക്കനാട്ട് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി
 ആയുർവേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
 മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ
 തൃക്കാക്കര ക്ഷേത്രത്തെ പിൽഗ്രിം ടൂറിസം സർക്യൂട്ടിൽ പെടുത്തും
 ഗ്രന്ഥശാലകളെ സർക്കാർ പദ്ധതികളുടെ ഇൻഫർമേഷൻ സെന്ററാക്കും
 തൃക്കാക്കരയിൽ സമഗ്രമായ മാലിന്യസംസ്കരണ പദ്ധതി
 കടമ്പ്രയാറിനെ മാലിന്യ മുക്തമാക്കും
 എളങ്കുളത്ത് പത്മസരോവരം പദ്ധതി പൂർത്തിയാക്കും

 തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തെ സ്പോർട്സ് സമുച്ഛയമാക്കും