തൃപ്പൂണിത്തുറ: രാജനഗരിയായ തൃപ്പൂണിത്തുറയിലെ വലിയ പടിഞ്ഞാറേ കോവിലകം സംരക്ഷിക്കാൻ കലാ പൈതൃക സമിതി. തൃപ്പൂണിത്തുറയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ കൊട്ടാരമാണ് വലിയ പടിഞ്ഞാറേ കോവിലകം.
വലിയ പടിഞ്ഞാറേ കോവിലകത്തിന്റെ വാസ്‌തുവിദ്യാ വൈഭവവും പൈതൃക പ്രാധാന്യവും ചൂണ്ടിക്കാട്ടി സംരക്ഷണം നൽകണമെന്ന്‌ ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ പൊതുപ്രവർത്തകൻ പുരാവസ്തു വകുപ്പിന് കത്ത് നൽകിയിരുന്നു. തുടർന്ന് സർവേ നടത്തുകയും കണ്ടെത്തലുകൾ പുരാവസ്തു വകുപ്പ് മേധാവി ഇ. ദിനേശൻ കലാ പൈതൃക സമിതിക്കു കൈമാറുകയും ചെയ്തു. റിപ്പോർട്ട് വിശദമായി പഠിച്ചശേഷം നഗരസഭാ സെക്രട്ടറിക്ക് കലാപൈതൃക സമിതി കത്ത് നൽകി. സമിതിയുടെ അറിവോ സമ്മതമോ കൂടാതെ വലിയ പടിഞ്ഞാറേ കോവിലകം പൊളിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യരുതെന്നും കോവിലകത്തിന്റെ ഇപ്പോഴത്തെ അവകാശികൾ ആരൊക്കെയെന്നത് സമിതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വലിയ പടിഞ്ഞാറേ കോവിലകം തൃപ്പൂണിത്തുറയിലെ കൊട്ടാര സമുച്ചയത്തിന്റെ ഒരു ചെറിയ ശാഖയാണ്. ഇതിന്റെ വാസ്തു മാതൃക പിന്തുടർന്നാണ് പ്രശസ്തമായ കുന്നിൻമേൽ കൊട്ടാരവും തൃപ്പൂണിത്തുറയിലെ ഇളമന കൊട്ടാരവും അടക്കമുള്ള കോവിലകങ്ങൾ രൂപകല്പന ചെയ്തത്.