qq

മലയിൻകീഴ്: മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മന്ദിരം യാഥാർത്ഥ്യമാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിൽ വാടക നൽകാതെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 21 വർഷം കഴിഞ്ഞു. പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് 2019 ഫെബ്രുവരി 19നാണ് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് തറക്കല്ലിട്ടത്. ഗവ. പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി 9 ലക്ഷം രൂപ വിനിയോഗിച്ച് ഇരുനില മന്ദിരമാണ് മലയിൻകീഴ് ആനപ്പാറയിൽ സബ് രജിസ്ട്രാർ ഒാഫീസ് മന്ദിരം നിർമ്മിക്കുന്നത്. 2020 ഫെബ്രുവരിയിൽ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കി നൽകുമെന്നായിരുന്നു കരാറുകാരൻ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി കൂറ്റൻ പാറ നീക്കം ചെയ്യേണ്ടിവന്നതാണത്രേ പ്രവർത്തനത്തിന് വേഗത കുറയാനുള്ള കാരണം. മന്ദിരത്തിന്റെ കോൺക്രീറ്റ് വരെ എത്തി നിൽക്കുന്നു. ഇനി ശേഷിക്കുന്ന ജോലികൾ എന്ന് പൂർത്തിയാക്കാനാകുമെന്ന് ആർക്കും വ്യക്തമായ മറുപടിയില്ല. ഇപ്പോഴും സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് യാതൊരു സൗകര്യവുമില്ലാതെ വാടകക്കെട്ടിടത്തിൽ തന്നെയാണ്.


മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് :ഒരു ഫ്ലാഷ് ബാക്ക്

1. മലയിൻകീഴ് ഗവ.കോളേജ്, ഗവ.ഐ.ടി.ഐ.എന്നിവയ്ക്ക് സമീപത്തായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സബ് രജിസ്ട്രാർ ഓഫീസിന് സ്ഥലം വാങ്ങി നൽകിയെങ്കിലും അനുയോജ്യമല്ലെന്ന ആക്ഷേപം ഉയർന്നതോടെ നിർമ്മാണം അന്ന് നടന്നില്ല.
2. ഗ്രാമപഞ്ചായത്തിന് തുടക്കത്തിൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വാടക നൽകിയിരുന്നെങ്കിലും 2006ലെ ഇടതുപക്ഷ ഭരണസമിതി വാടക ഒഴിവാക്കി.
3.മലയിൻകീഴ് പഞ്ചായത്തോഫീസ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ സ്ഥലസൗകര്യമില്ലെന്ന പരാതി വ്യാപകമായപ്പോഴാണ് സ്വന്തം മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ രജിസ്ട്രേഷൻ ഐ.ജി.നിർദ്ദേശിക്കുന്നത്.
4.2005ലെ പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേന മലയിൻകീഴ് വില്ലേജ് ഓഫീസിലെ മിച്ചമുള്ള റവന്യൂ ഭൂമി സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമ്മിക്കാൻ നൽകണമെന്ന് തീരുമാനിച്ചു
5. എന്നാൽ അന്നത്തെ വില്ലേജ് ഓഫീസർ നെയ്യാറ്റിൻകര തഹസീൽദാർക്ക് നൽകിയ റിപ്പോർട്ടിൽ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നിടത്ത് 12.5 സെന്റ് സ്ഥലമേയുള്ളൂവെന്നാണ്. എന്നാൽ ആ വസ്തുവിൽ 35 സെന്റ് ഉണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി ചുണ്ടിക്കാട്ടിയെങ്കിലും സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം അവിടെ നിർമ്മിക്കാൻ കഴിഞ്ഞില്ല.


2006 ലെ ഭരണസമിതി മലയിൻകീഴ് ഗസ്റ്റ് ഹൗസിന് സമീപത്താണ് സ്ഥലം കണ്ടെത്തിയത്. 14 സെന്റിൽ ഏഴ് സെന്റാണ് ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ളത്. സബ് രജിസ്ട്രാർ ഓഫീസിന് 2006 ഒക്ടോബർ 11ന് ജില്ലാ രജിസ്ട്രാറും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തിന് കത്തുമയച്ചിരുന്നു. പഞ്ചായത്ത് ഭരണം മാറിയതോടെ സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമ്മാണം അവതാളത്തിലായി. മലയിൻകീഴ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടത്ത് കണ്ടെത്തിയിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് നേരത്തെ വിവാദമുയർന്നെങ്കിലും ക്രമേണ ഇല്ലാതാവുകയായിരുന്നു.

നിർദ്ദിഷ്ട സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമ്മിക്കുന്ന സ്ഥലത്തെ സംബന്ധിച്ചുള്ള ആക്ഷേപം -മലയിൻകീഴിലെ വ്യാപാരി വ്യവസായികളെ ബാധിക്കും, ആളൊഴിഞ്ഞ ഉയർന്ന പ്രദേശം, ജനങ്ങൾക്ക് വന്നുപോകാനുള്ള ബസ് സൗകര്യമില്ല, ഭക്ഷണം കഴിക്കണമെങ്കിൽ മലയിൻകീഴ് ജംഗ്ഷനിൽ എത്തേണ്ടിവരും