കരുണാനിധിയായ ഭഗവാനേ ഒരു പ്രാവശ്യം നിന്തിരുവടി മുമ്പിൽ പ്രത്യക്ഷമായി എന്റെ മേൽ കടാക്ഷം ചൊരിഞ്ഞ് ഈ സംസാര സമുദ്രം കടത്തി മറുകരയെത്തിക്കണേ.