manjeri
പത്രാധിപർ കെ. സുകുമാരന്റെ 41-ാമത് ചരമവാർഷിക ദിനത്തിൽ ചേളന്നൂർ എസ്.എൻ കോളേജിൽ നടന്ന അനുസ്മരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി അഡ്വ. മഞ്ചേരി രാജൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: കേരളത്തിൽ പത്രാധിപരെന്ന വാക്കിന്റെ പര്യായമാണ് കെ.സുകുമാരനെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. രാജവാഴ്ചയ്ക്കും ജന്മിത്വത്തിനുമെതിരെ അടിയാളൻമാരുടെ നീതിക്കായി പോരാടിയ പത്രാധിപരെ പുതിയ കാലത്തെ മാദ്ധ്യമ ലോകം മാതൃകയാക്കേണ്ടതാണെന്നും പത്രാധിപർ കെ. സുകുമാരന്റെ 41-ാമത് ചരമവാർഷിക അനുസ്മരണ യോഗവും അവാർഡ് ദാനവും ചേളന്നൂർ എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. 
സാധാരണക്കാരുടെയും ജാതിയിൽ താഴ്ന്നവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്കുള്ള സംവരണം ഉറപ്പാക്കാനും കേരളകൗമുദിയെ പടവാളാക്കിയ കെ. സുകുമാരന്റെ ജീവിതം പുതിയ കാലത്തിന്റെ പാഠപുസ്തകമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ചേളന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പി കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി അഡ്വ.മഞ്ചേരി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരളം ശരിയായ അർത്ഥത്തിൽ പഠിക്കാതെ പോയ പത്രാധിപരും സാമൂഹിക-സാംസ്‌കാരിക നേതാവുമായിരുന്നു കെ.സുകുമാരനെന്ന് അഡ്വ.മഞ്ചേരി രാജൻ പറഞ്ഞു. അനുസ്മരണ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലൊന്നും അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്ന വാക്കുകളുണ്ടായില്ല. ശ്രീനാരായണ ഗുരുദേവനും അദ്ദേഹത്തിന്റെ ആശയങ്ങളുമായുള്ള പത്രാധിപരുടെ ദൃഢബന്ധം എവിടേയും കണ്ടില്ല. കേരളത്തിലിന്ന് പിന്നാക്ക സംവരണം അനുഭവിക്കുന്നവരും സർക്കാർ ജോലികളിൽ ഉദ്യോഗസ്ഥരായവരും സാമ്പത്തിക സംവരണമെന്ന ഇ.എം.എസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പത്രാധിപർ നടത്തിയ കുളത്തൂർ പ്രസംഗം മറന്നുപോകരുതെന്നും ആ വിഖ്യാതമായ പ്രസംഗമാണ് ഇന്ന് കേരളം തുടർന്നുപോകുന്ന സംവരണത്തിന് കാരണമായതെന്നും മഞ്ചേരി രാജൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ മുഖ്യാതിഥിയായി. ഗുരുദേവ ദർശനത്തിന്റെ ശിലയിലുറച്ച് നിന്ന് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച പത്രാധിപരായിരുന്നു കെ. സുകുമാരനെന്ന് പി.എൻ.രവീന്ദ്രൻ പറഞ്ഞു. പത്രമെന്നാൽ കേവലം വാർത്തകളുടെ മാത്രം ഇടമല്ലെന്നും അതൊരു സാമൂഹിക-സാംസ്‌കാരിക പ്രവർത്തനമാണെന്നും അധകൃതരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും അസമത്വമനുഭവിക്കുന്നവരുടെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട ഇടമാണെന്നും കെ.സുകുമാരൻ കേരളകൗമുദിയിലൂടെ കാണിച്ചുവെന്നും രവീന്ദ്രൻ പറഞ്ഞു.
പത്രാധിപർ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം കേരളകൗമുദി കുന്ദമംഗലം ലേഖകൻ രവീന്ദ്രൻ കുന്ദമംഗലത്തിന് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മാനിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും എസ്.എൻ.കോളേജ് അറബിക് വിഭാഗം ഹെഡ് ഡോ.ടി.പി.ജസീന നന്ദിയും പറഞ്ഞു. അദ്ധ്യാപിക ഡോ.പി.യു. മേഘ പ്രാർത്ഥനാഗാനം ആലപിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ. കേരളകൗമുദി സർക്കുലേഷൻ മാനേജർ വി.വി. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.