വടകര: അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ വടകര പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാർഡും ചേർന്ന് പിടികൂടി. വടകര മേപ്പയിൽ സ്വദേശി കല്ലു നിറപ്പ റമ്പത്ത് പ്രദീപ് (38) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 1,700 കിലോ ഗ്രാം കഞ്ചാവും കണ്ടെത്തി. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ യാത്രാവിവരങ്ങളും മറ്റും ശേഖരിച്ചു ഡൻസാഫ് സ്‌ക്വാർഡ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ പ്രതിക്ക് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കഞ്ചാവ് കൈവശം വെച്ചതിനു,വടകര പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുകളുമുണ്ട് . വടകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ രവി.കെ.എം. റിനീഷ്, ശ്രീലേഷ്, അനീഷ് ഡൻസാഫ് സ്കോഡ് എസ്.ഐ മാരായ രാജീവ്‌ ബാബു, സുരേഷ്, എസ്.സി.പി.ഒ മാരായ ഷാജി വി.വി. ബിനീഷ് വി.സ, അനിൽകുമാർ, ദീപക്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.