s

ഡി. മനോരഞ്ജൻ (35)

 മൈസൂർ വിജയനഗർ സ്വദേശിയായ ഡി. മനോരഞ്ജൻ(35) എൻജിനീയറിംഗ് ബിരുദധാരി

 അവിവാഹിതൻ

 മനോരഞ്ജനാണ്  എം.പി പ്രതാപ് സിംഹയുടെ ഓഫീസിൽ നിന്ന് ലോക്‌സഭയിൽ കയറാനുള്ള പാസ് സംഘടിപ്പിച്ചത്
 കൃഷി ചെയ്തിരുന്നു.

 നാലു ദിവസം മുൻപ് ബംഗളൂരുവിൽ പോകുന്നുവെന്നാണ് പിതാവ് ദേവരാജിനോട് പറഞ്ഞത്. 

 ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നുവെന്നും സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നുവെന്നും പിതാവ്. 

 ഇടയ്‌ക്ക് ഡൽഹിയിൽ പോകാറുണ്ടായിരുന്നു.

സാഗർ ശർമ്മ (27)

 സാഗർ ശർമ്മ ലക്‌‌നൗവിൽ ഇ-റിക്ഷ ഡ്രൈവറാണ്.

 ആലംബാഗിലെ വീട്ടിൽ അച്ഛൻ, അമ്മ, സഹോദരി എന്നിവർ.

 അച്ഛൻ മരപ്പണിക്കാരൻ.

 പാർലമെന്റിന് പുറത്ത് പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞു.

 യു.പി പൊലീസ് ലക്‌നൗവിലെ വീട്ടിലെത്തി ചോദ്യം ചെയ്യൽ തുടങ്ങി.

 വൈകിട്ട് ഡൽഹി പൊലീസുമെത്തി.

അമോൽ ഷിൻഡെ (25)

 മഹാരാഷ്ട്ര ലാത്തൂർ സ്വദേശി

ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഡൽഹിയിൽ

 ദളിത് സമുദായാംഗം

 ഡിസംബർ 9ന് വീടുവിട്ടു

 നാട്ടിൽ ചെറിയ ജോലികൾ ചെയ്‌തു

കൂലിപ്പണിക്കാരായ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമുണ്ട്.

നീലം

 ബി.എ, എം.എ, ബി.എഡ്, എം.എഡ്, സി.ടി.ഇ.റ്റി, എം.ഫിൽ, നെറ്റ് എന്നിവ പാസായി

 സിവിൽ സർവീസ് പരിശീലനത്തിന് വർഷങ്ങൾക്കു മുമ്പ് ഡൽഹിയിലെത്തി

 ജോലി ലഭിക്കാത്തതിൽ അസ്വസ്ഥയായിരുന്നു. 

 തൊഴിലില്ലായ്‌മയ്‌ക്കെതിരെ പൊതുവേദികളിൽ പ്രതിഷേധങ്ങൾ നടത്തി. 

  കർഷക സമരങ്ങളിലും സജീവമായിരുന്നു.