ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകിയെ വെറുതെ വിട്ട കേസിൽ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം തികച്ചും വഞ്ചനാപരമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി. അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ള വീഴ്ചകൾ കോടതി കൃത്യമായി അക്കമിട്ട് പറഞ്ഞിട്ടുള്ളതാണ്. എല്ലാ തെളിവുകളും നശിപ്പിച്ച്, ശാസ്ത്രീയമായ പരിശോധന ഫലങ്ങൾ ഇല്ലാത്ത കേസ്സിൽ അപ്പീൽ നൽകാമെന്ന് പറയുന്നത് ഇരയുടെ കുടുംബത്തെയും പൊതു സമൂഹത്തെയും കബളിപ്പിക്കാനാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽക്കോടതിക്കും പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ കേസ് ഒരു വിദഗ്ദ്ധ സംഘത്തെ കൊണ്ട് അന്വേഷിക്കുകയോ, അല്ലെങ്കിൽ സി.ബി.ഐയെ ഏൽപ്പിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ നേതാക്കളായ ടി.കെ രാജു, പി.ജി. ജയകൃഷ്ണൻ, എൻ.കെ. നാരായണ മേനോൻ, എസ്.പി. രാജേഷ് എന്നിവർ അറിയിച്ചു.