d

ബംഗളൂരു: ബംഗളൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. അപകടം പറ്റിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. സ്‌കൂൾ അധികൃതരുടെ വിശദീകരണത്തിൽ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം.


ചൊവ്വാഴ്ച ഉച്ചയോടെ കളിക്കുന്നതിനിടെ വീണു എന്നാണ് സ്‌കൂൾ അധികൃതർ ആദ്യം പറഞ്ഞത്. പിന്നെ സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് മാറ്റി പറഞ്ഞു. കൃത്യമായ ചികിത്സ നൽകാനോ മികച്ച ആശുപത്രിയിൽ കൊണ്ടുപോകാനോ അധികൃതർ തയ്യാറായില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മാതാപിതാക്കൾ എത്തിയാണ് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. പ്രിൻസിപ്പൽ ഒളിവിലാണ്.