ജനം വളരെ സമാധനമായിട്ട് ജീവിച്ചുപോകുമ്പോൾ കുത്തിത്തിരിപ്പുണ്ടാക്കി തമ്മിൽതല്ലിക്കുന്ന കൂട്ടർ പണ്ടേ ഉണ്ട്. ഇത്തരക്കാർക്ക് നല്ല വിദ്യാഭ്യാസവും കാണാൻ മോടിയുമൊക്കെയുണ്ടാകും. വകതിരിവ് പണ്ട് ശങ്കരാടി പറഞ്ഞതുപോലെ വട്ടപൂജ്യം. വിളയാട്ടം കൂടുതലും സമൂഹമാദ്ധ്യമങ്ങളിലാകും. ആ കൂട്ടത്തിൽപ്പെട്ട ചിലരാണ് കുറച്ചു നാൾ മുമ്പ് പഴയിടത്തിന്റെ സദ്യയിൽ ജാതിയും മതവും കണ്ടത്.
ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്നു കരുതി ചിലരൊക്കെ അതങ്ങ് കൊഴുപ്പിക്കുകയും ചെയ്തു. പക്ഷെ സപ്പോർട്ട് കിട്ടേണ്ട കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയില്ല. വെജിറ്റേറിയൻ മതിയെന്ന നിലപാടിലേക്ക് സർക്കാരും എത്തി. ബിരിയാണി ചെമ്പിൽ തിളയ്ക്കാൻ വച്ച വെള്ളം അങ്ങ് വാങ്ങിവയ്ക്കേണ്ടി വന്നു. വിവാദം ഉണ്ടാക്കിയവരും അതിൽ ഒഴിക്കാൻ പെട്രോളു വാങ്ങാൻ പോയവരും ആ വഴി അങ്ങ് പോയി. പഴയിടം വീണ്ടും വന്നു. ''ഭക്ഷണത്തിൽ മതവും രാഷ്ട്രീയവും ഇല്ലന്നേ... മാംസഭക്ഷണം സൂക്ഷിക്കാനും വേവിക്കാനും താമസം. കേടാകാൻ സാദ്ധ്യത കൂടുതൽ. പറയുന്നതിലേറെ ആള് കഴിക്കാൻ വന്നാൽ കറി നീട്ടി കൊടുക്കാനുമാകില്ല''- കുമ്പളങ്ങപ്പായസം പകർന്ന് പഴയിടം പറഞ്ഞു.