മഞ്ചിക്കല്ല് : ജനവാസ മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ തടയുന്നതിന് കാലോചിതമായ നിയമനിർമ്മാണം നടത്തണമെന്ന് മഞ്ചിക്കല്ല് കത്തോലിക്കാ കുടുംബകൂട്ടായ്മ്മ യോഗത്തിൽ പ്രമേയം പാസാക്കി. കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങി കർഷക ദ്രോഹികളായ വന്യജീവികളെ ജനവാസ മേഖലയിൽ വച്ച് വെടുവച്ച് കൊല്ലുന്നതിന് നിയമനിർമ്മാണം നടത്തണമെന്നും ഇങ്ങനെ വെടിവച്ചുകൊല്ലുന്ന മൃഗങ്ങളെ കുഴിച്ചുമൂടാതെ ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽകൂട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജോസ് മുണ്ടാട്ടുചുണ്ടയിൽ, ജിൽസൺ അറയ്ക്കക്കണ്ടത്തിൽ, ആൻസൺ മടത്തിക്കണ്ടത്തിൽ, ജോയി പുലിക്കുന്നേൽ, അവിരാച്ചൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.