കട്ടപ്പന: തൊപ്പിപ്പാള മറ്റപള്ളികവലയിൽ ഇന്നലെ വൈകുന്നേരം കാട്ടന എത്തി.നൂറ്  കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ഇടുക്കി വന്യജീവിസങ്കേതതത്തിൽ നിന്നാണ് കാട്ടാന എത്തിയത്. മേഖലയിൽ താമസിക്കുന്ന യുവാവാണ് ആദ്യം കാട്ടാനയെ കണ്ടത്.ആളുകൾ ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്ക് കയറിപ്പോകുയായിരുന്നു .
10 വർഷം മുൻപാണ് ഇതിന് മുൻപ് ഇവിടെ കാട്ടാന ഇറങ്ങിയായിട്ടുള്ളത്.വഴിവിളക്കുകൾ കത്താത്തതും . ഫെൻസിങ്, ട്രഞ്ച് സംവിധാനങ്ങൾ ഇല്ലാത്തത് കാട്ടാകളെ പ്രതിരോധിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു .പകൽസമയത്തും കാട്ടാനയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കയിലാക്കുകയാണ്. കൃഷിനാശം ഉണ്ടായില്ലെങ്കിലും ചക്കയടക്കം ഭക്ഷിക്കാനാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്.