d

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ്. . ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് എട്ടിന് രാത്രി 9.13 മുതൽ പുലർച്ചെ 2.22 വരെയാണിത്. യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. അമ്പത് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യ.ഗ്രഹണമാണ് നടക്കുന്നത്.

ജ്യോതിഷപരമായും സമ്പൂർണ സൂര്യഗ്രഹണത്തിന് പ്രാധാന്യമുണ്ട്. ഇതനുസരിച്ച് എല്ലാ നക്ഷത്രക്കാരിലും സൂര്യഗ്രഹണം സ്വാധീനം ചെലുത്തും. ചില നക്ഷത്രക്കാർക്ക് ശുഭഫലങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചിലർക്ക് അശുഭ ഫലങ്ങളും ഉണ്ടാകാം. രാജയോഗ തുല്യമായ ഫലമാണ് ചില നക്ഷത്രക്കാർക്ക് ഉണ്ടാകുന്നത്. ഗുണഫലങ്ങൾ തേടിവരുന്ന നാളുകാർ ഇവരാണ്

അശ്വതി:  തൊഴിലിൽ ആധിപത്യം നേടാനാവും. ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്ര ലാഭം സിദ്ധിക്കും. പൊതുവേ ആത്മവിശ്വാസം കൂടും. ചിന്താപ്രവണത കൂടും. 

ഭരണി: സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കും. നേട്ടങ്ങൾക്കു പിന്നിൽ മാതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പ്രേരണയുണ്ടാകും. മനസ്സാന്നിദ്ധ്യം അചഞ്ചലമായിരിക്കും.

രോഹിണി: സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. തൊഴിൽ രംഗത്ത് പുഷ്ടിപ്പെടും. പരീക്ഷാ വിജയം ഹ്രസ്വകാല സുരക്ഷ പദ്ധതികളിൽ പണം നിക്ഷേപിക്കും. 

വിശാഖം: സർക്കാർ, ബാങ്ക്, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല സമയം. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. കർമ്മരംഗം നവീകരിക്കാൻ വായ്പാ സഹായം തേടും. 

തിരുവോണം: പ്രവർത്തന മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിനാൽ കൃതാർത്ഥാനാകും. ഔദ്യോഗിക യാത്രകളും ചർച്ചകളും വേണ്ടി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. 

അവിട്ടം: നേട്ടങ്ങളുടെ വാരം. വാക്കിലും കർമ്മത്തിലും ഉറച്ച് നിൽക്കും. കൃഷിയിൽ നേട്ടം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിയും. ശുഭ വാർത്തകൾ കേൾക്കും. കഠിനാദ്ധ്വാനം ചെയ്താൽ അതിന് അനുസൃത നേട്ടം. 