subb

സുബ്ബരായരുടെ
വെട്ടുകത്തി

എസ്.ജി. ഹരികുമാർ


ഉദ്വേഗത്തിന്റെയും തീവ്രദുഃഖത്തിന്റെയും ഹൃദ്യമായ മാനുഷിക ബന്ധത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആറുകഥകൾ. വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ നേർച്ചിത്രങ്ങളാണ് ചില കഥകളെങ്കിൽ നർമ്മത്തിന്റെ മേമ്പൊടിയിൽ ആവിഷ്കരിച്ച കഥയും സമാഹാരത്തിലുണ്ട്. വേറിട്ട ഒരു വായനാനുഭവം.


പ്രസാധകർ: കോട്ടയം പുഷ്പനാഥ് 
പബ്ളിക്കേഷൻസ്

ദ സിറ്റി വിത്ത് എ
ഡ്യുവൽ ഫെയ്സ്

ബെന്യാമിൻ


ഇരട്ടമുഖമുള്ള നഗരം എന്ന മലയാള യാത്രാവിവരണ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ്. ഡോ. അനൂപ് പ്രതാപനാണ് വിവർത്തകൻ. കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ താളവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ.

പ്രസാധകർ:

ഒലിവ് ബുക്സ്

പെയ്തൊഴിഞ്ഞപ്പോൾ
ഷോണി ജി. ചിറവിള

പതിനൊന്ന് ചെറുകഥകളുടെ സമാഹരം. സാധാരണക്കാരുടെ പ്രതിസന്ധികൾ വരച്ചുകാട്ടുന്നവയാണ് ഓരോ കഥയും.


പ്രസാധകർ: കുന്നിൽ 
പബ്ലിക്കേഷൻസ്

കൂടൊഴിയുമ്പോൾ
മുടക്കാരിൻ

വ്യക്തിജീവിതത്തിലെ വൈകാരികതകൾ മുതൽ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾ വളരെ സൂക്ഷ്മമായി വരച്ചു കാട്ടുന്ന നോവൽ.

പ്രസാധകർ:

യെസ്പ്രസ് ബുക്സ്

രണ്ട് കൊമ്പുള്ള
മുനി

സുധാ മൂർത്തി

ദ സേജ് വിത് ടൂ ഹോൺസ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനം. എം.കെ. ഗൗരിയാണ് വിവർത്തക, പുരാണങ്ങളിൽ അധികം അറിയപ്പെടാത്ത 38 കഥകളാണ് ഉള്ളടക്കം.

പ്രസാധകർ:
കറന്റ് ബുക്സ്, തൃശൂർ

ആയിരം കാന്താരി
പൂത്തിറങ്ങി

ഭരതന്നൂർ ശിവരാജൻ

തിരഞ്ഞെടുത്ത 63 ബാലകവിതകളുടെ സമാഹരം. ബാലമനസ്സുകളെ ആകർഷിക്കുന്നവയാണ് ഓരോ കവിതയും.


പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്