p

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബക്രീദ് ആശംസ നേർന്നു. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ബക്രീദ് സ്‌നേഹത്താലും അനുകമ്പയാലും നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമ്മങ്ങൾക്ക് ഈദ് ആഘോഷം ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നും ഗവർണർ ആശംസിച്ചു.

ബക്രീദ് ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ബലിപെരുന്നാൾ ദിനം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകരുന്നത്. നിസ്വാർത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാദ്ധ്യമാകൂ. വേർതിരിവുകൾക്ക് അതീതമായി ഒത്തൊരുമയോടെ ബലിപെരുന്നാൾ ആഘോഷിക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

ബക്രീദ് ആശംസ

തിരുവനന്തപുരം: ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാൽ നിറഞ്ഞ ബക്രീദ്
കേവലം ആചാരങ്ങൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹത്താൽ നിറയണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ആശംസിച്ചു. ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ബക്രീദ് സന്ദേശത്തിന്റെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണമെന്നും മാനവികതയിൽ ഊന്നിയുള്ളതാകണം ആഘോഷമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശംസ നേർന്നു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ
എസ്.ഐയെ കാണാനില്ല

കോട്ടയം : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെയാണ് (53) കാണാതായത്. അയർക്കുന്നം പൊലീസ് കേസെടുത്തു.
14ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് 15ന് രാവിലെ വീട്ടിലെത്തേണ്ടതായിരുന്നു. വീട്ടുകാർ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ലൊക്കേഷൻ അവസാനം കാണിച്ചിരിക്കുന്നത് ഏറ്റുമാനൂരിലാണ്. സ്വന്തം ഇന്നോവ വാഹനത്തിലാണ് പോയതെന്നാണ് വിവരം. അമ്മയെ നോക്കാൻ ഒരു വർഷത്തേക്ക്
ശമ്പളമില്ലാത്ത അവധി ചോദിച്ചിട്ടും ലഭിക്കാത്തതിനാൽ രാജേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് വെള്ളംകയറിയ വീട്ടിലെത്തി രക്ഷാപ്രവർത്തനം നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശം അനുസരിച്ച് സ്ഥലത്തെത്തിയെങ്കിലും നടന്നുപോകാനുള്ള വെള്ളമേയുള്ളൂവെന്ന് പറഞ്ഞ് തിരികെ വന്നതിന് മെമ്മോ ലഭിച്ചിരുന്നു. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം ദാനംചെയ്ത് മുൻപ് രാജേഷ് ശ്രദ്ധേയനായിരുന്നു.