തൊടുപുഴ: സർക്കാർ സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്ക് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം വിതരണം ചെയ്ത കിറ്റിൽ മായം കലർന്ന വെളിച്ചെണ്ണയും നിലവാരം കുറഞ്ഞ ഭക്ഷ്യ സാധനങ്ങളുമാണ് വിതരണം ചെയ്തു വരുന്നത് എന്ന് പൊതുവെ ആക്ഷേപം ഉണ്ട് .ഇത് പരിഹരിക്കാൻ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പകരം പണമായി നൽകുന്നതാണ് ഉത്തമമെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. പല ഉത്പന്നങ്ങളും നിലവാരമില്ലാത്തതും ആ കുടുബത്തിന് ആവശ്യമില്ലാത്തവയുമാണ് .ഇതിന് പരിഹാരമായി തതുല്യമായ തുക പണമായി നൽകിയാൽ ഉത്പന്നങ്ങൾ തൊട്ടടുത്തുള്ള കടയിൽ നിന്നും വാങ്ങാവുന്നതാണ് .ഇതുമൂലം കച്ചവട മാന്ദ്യത്താൽ നട്ടം തിരിയുന്ന വ്യാപാരികൾക്ക് വളരെ ഗുണകരമാകുമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ സെക്രെട്ടറിയേറ്റ് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിസി. കെ.  നവാസ് , ട്രഷറർപി. എൻ. കെ അനിൽ കുമാർ , ഷിയാസ്എം. കെ ,ഷെരീഫ് സർഗ്ഗം എന്നിവരും പങ്കെടുത്തു.