വൈപ്പിൻ: മുനമ്പത്തെ മത്സ്യ വ്യാപാരി മുനമ്പം കടുങ്ങി വീട്ടിൽ ബാബുവി (57) നെ വീട്ടിൽ കയറി കൊലപ്പെടുത്തിയതിന് പിടിയിലായ പ്രതിയെ കൂടാതെ മറ്റ് ചിലർക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  സംഭവ ദിവസം രാവിലെ ഹാർബറിൽ ബാബു ലേലം ചെയ്യാനിരുന്ന മീനിൽ നിന്ന് മീനെടുക്കാൻ തുനിഞ്ഞ പ്രതിയെ തടഞ്ഞതിലുള്ള വൈരാഗ്യം തീർക്കാനാണ് ഇയാൾ ബാബുവിന്റെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയതെന്നാണ് നിഗമനം. എന്നാൽ ഇത് വിശ്വസിക്കുന്നില്ലെന്നും ഇക്കാര്യം മുനമ്പത്തെ സമുദായ നേക്കാക്കളെയും മത്സ്യമേഖലയിലെ സംഘടനാനേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. 
മത്സ്യ വ്യാപാരത്തിൽ മുമ്പ് മറ്റൊരാളുമായി ഷെയറിൽ വ്യാപാരം നടത്തിയിരുന്ന ബാബു പിന്നീട് അയാളുമായി പിരിഞ്ഞു. ഒന്നിച്ച് കച്ചവടം നടത്തിയ കാലത്തെ വ്യാപാര നഷ്ടം എന്ന നിലയിൽ 14 ലക്ഷം രൂപ സുഹൃത്തിന് ബാദ്ധ്യത വന്നിരുന്നതായും ഇതേച്ചൊല്ലി ബാബുവുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഉടൻ പൊലീസിൽ പരാതി നൽകും. കേസിലെ പ്രതി റിമാൻഡിലാണ്.