ss

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് ഫോർ കെ ഡോൾബി അറ്റ് മോസിലൂടെ വീണ്ടും പ്രദർശനത്തിന് എത്തിയപ്പോൾ മികച്ച പ്രതികരണം. ഫാസിൽ സംവിധാനം ചെയ്ത ചിത്രം മനുഷ്യമനസുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുന്ന അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്.മോഹൻലാലും, സുരേഷ് ഗോപിയും, ശോഭനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഇവർ അവതരിപ്പിച്ച ഡോ.സണ്ണി ജോസഫ്, നകുലൻ, ഗംഗ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ്.മികച്ച നടി എന്ന ദേശീയ- സംസ്ഥാന അംഗീകാരം ശോഭനയെ തേടി എത്തുകയും ചെയ്തു.ജനപ്രിയ ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന അംഗീകാരവും ലഭിച്ചു. മൂന്നു സംസ്ഥാന അവാർഡുകളാണ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയത്. മലയാള സിനിമയിൽ സർവ്വകാല റെക്കാർഡ് വിജയം കരസ്ഥമാക്കിയ ചിത്രം ഹ്യൂമർ, ഹൊറർ ,ത്രില്ലർ ഗണത്തിൽപ്പെടുന്നു.
നെടുമുടി വേണു, തിലകൻ, ഇന്നസന്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ, കെ.പി.എ.സി. ലളിത, രുദ്ര, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മധു മുട്ടവും ,ഫാസിലും ചേർന്നാണ് തിരക്കഥ .ബിച്ചു തിരുമല, മധു മുട്ടം, വാലി എന്നിവർ ചേർന്നാണ് ഒരുക്കിയതാണ് ഗാനങ്ങൾ. എം. ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം ആനന്ദക്കുട്ടൻ.സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാണം. സ്വർഗചിത്രയും മാറ്റിനി നൗയും ചേർന്നാണ് വിതരണം.