bn

പരപ്പനങ്ങാടി: പഴക്കം മൂലം ശോചനീയാവസ്ഥയിലായ പരപ്പനങ്ങാടി ചുഴലി നടപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു പോവുന്നത് തടയുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്ഷൻ ബാരിക്കേഡ് സ്ഥാപിക്കുന്നതിനാൽ സെപ്തംബർ 18 ന് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടി ഭാഗത്തു നിന്നും ചുഴലി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ പുത്തരിക്കൽ കുന്നത്ത് പറമ്പ് വഴിയും ചെമ്മാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെമ്മാട് ആലിൻചുവട് വഴി കുന്നത്ത് പറമ്പ് എത്തുന്ന രീതിയിലും തിരിഞ്ഞു പോവണം.